Skip to main content

وَّاٰخَرِيْنَ مِنْهُمْ لَمَّا يَلْحَقُوْا بِهِمْۗ وَهُوَ الْعَزِيْزُ الْحَكِيْمُۙ   ( الجمعة: ٣ )

waākharīna
وَءَاخَرِينَ
And others
വേറെ ആളുകള്‍ക്കും (പഠിപ്പിക്കുവാന്‍), മറ്റുള്ളവരിലും (നിയോഗിച്ച)
min'hum
مِنْهُمْ
among them
അവരില്‍ നിന്നുള്ള
lammā yalḥaqū
لَمَّا يَلْحَقُوا۟
who have not yet joined
അവര്‍ (ഇതുവരെ) എത്തിച്ചേര്‍ന്നിട്ടില്ല
bihim
بِهِمْۚ
them
അവരു (ഇവരു)മായി
wahuwa l-ʿazīzu
وَهُوَ ٱلْعَزِيزُ
and He (is) the All-Mighty
അവന്‍ പ്രതാപശാലിയത്രെ
l-ḥakīmu
ٱلْحَكِيمُ
the All-Wise
അഗാധജ്ഞനായ, യുക്തിമാനായ

Wa aakhareena minhum lammaa yalhaqoo bihim wa huwal 'azeezul hakeem (al-Jumuʿah 62:3)

English Sahih:

And [to] others of them who have not yet joined them. And He is the Exalted in Might, the Wise. (Al-Jumu'ah [62] : 3)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കു കൂടി നിയോഗിക്കപ്പെട്ടവനാണ് അദ്ദേഹം. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമല്ലോ. (അല്‍ജുമുഅ [62] : 3)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരില്‍പെട്ട ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.)[1] അവനാകുന്നു പ്രതാപിയും യുക്തിമാനും.

[1] നബി(ﷺ)യുടെ ദേശക്കാരും കാലക്കാരുമല്ലാത്ത ജനവിഭാഗങ്ങള്‍ക്കുകൂടി നബി(ﷺ)യുടെ ദൗത്യം ബാധകമാണെന്നര്‍ഥം.