Skip to main content

وَّجَعَلَ الْقَمَرَ فِيْهِنَّ نُوْرًا وَّجَعَلَ الشَّمْسَ سِرَاجًا   ( نوح: ١٦ )

wajaʿala l-qamara
وَجَعَلَ ٱلْقَمَرَ
And made the moon
ചന്ദ്രനെ ആക്കുകയും ചെയ്തു
fīhinna
فِيهِنَّ
therein
അവയില്‍
nūran
نُورًا
a light
ഒരു പ്രകാശം, വെളിച്ചം
wajaʿala l-shamsa
وَجَعَلَ ٱلشَّمْسَ
and made the sun
സൂര്യനെ ആക്കുകയും ചെയ്തു
sirājan
سِرَاجًا
a lamp?
ഒരു വിളക്ക്

Wa ja'alal qamara feehinna nooranw wa ja'alash shamsa siraajaa (Nūḥ 71:16)

English Sahih:

And made the moon therein a [reflected] light and made the sun a burning lamp? (Nuh [71] : 16)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതില്‍ വെളിച്ചമായി ചന്ദ്രനെ ഉണ്ടാക്കി. വിളക്കായി സൂര്യനെയും. (നൂഹ് [71] : 16)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ചന്ദ്രനെ അവിടെ അവൻ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.[1]

[1] പ്രകാശത്തിന്റെ ഉറവിടമായ സൂര്യനെ വിളക്കെന്നും, സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രം ചെയ്യുന്ന ചന്ദ്രനെ ഒരു പ്രകാശമെന്നുമാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശങ്ങള്‍ തമ്മിലുള്ള മൗലികമായ ഈ അന്തരം പണ്ഡിതന്മാര്‍ക്ക് അജ്ഞാതമായിരുന്നു. അതിനാല്‍ ഇത് വിശുദ്ധഖുര്‍ആന്റെ അമാനുഷികതയ്ക്കുള്ള ഒരു തെളിവത്രെ.