Skip to main content

اَوْ يَأْخُذَهُمْ عَلٰى تَخَوُّفٍۗ فَاِنَّ رَبَّكُمْ لَرَءُوْفٌ رَّحِيْمٌ   ( النحل: ٤٧ )

aw yakhudhahum
أَوْ يَأْخُذَهُمْ
Or that He may seize them
അല്ലെങ്കില്‍ അവര്‍ക്കു പിടിപെടുന്നതിനെ
ʿalā takhawwufin
عَلَىٰ تَخَوُّفٍ
with a gradual wasting
പേടിപ്പെട്ടുകൊണ്ടിരിക്കെ, പേടിച്ചു (കാത്തു) വരുന്നതോടെ
fa-inna rabbakum
فَإِنَّ رَبَّكُمْ
But indeed your Lord
എന്നാല്‍ നിശ്ചയമായും നിങ്ങളുടെ റബ്ബു
laraūfun
لَرَءُوفٌ
(is) surely Full of Kindness
കൃപാലു (വളരെ കൃപയുള്ളവന്‍) തന്നെ
raḥīmun
رَّحِيمٌ
Most Merciful
കരുണാനിധിയാണ്.

Aw yaakhuzahum 'alaa takhawwuf; fa inna Rabbakum la Ra'oofur Raheem (an-Naḥl 16:47)

English Sahih:

Or that He would not seize them gradually [in a state of dread]? But indeed, your Lord is Kind and Merciful. (An-Nahl [16] : 47)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതുമല്ലെങ്കില്‍ അവര്‍ പേടിച്ചുവിറച്ചുകൊണ്ടിരിക്കെ അല്ലാഹു അവരെ പിടികൂടുകയില്ലെന്ന്? എന്നാല്‍ നിങ്ങളുടെ നാഥന്‍ ഏറെ കരുണയുള്ളവനും പരമദയാലുവുമാണ്. (അന്നഹ്ല്‍ [16] : 47)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലെങ്കില്‍ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കെ അവൻ അവരെ പിടികൂടുകയില്ലെന്ന്‌. എന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണ ചൊരിയുന്നവനും തന്നെയാകുന്നു.[1]

[1] ഏത് സമയത്ത് ഏത് വിധത്തില്‍ വേണമെങ്കിലും അവരെ ശിക്ഷിക്കാന്‍ അല്ലാഹുവിന് കഴിയും. പക്ഷെ അവൻ്റെ അപാരമായ കാരുണ്യത്താല്‍ അവര്‍ക്ക് അവധി നീട്ടിക്കൊടുക്കുന്നുവെന്ന് മാത്രം.