Skip to main content

ثُمَّ نُنَجِّى الَّذِيْنَ اتَّقَوْا وَّنَذَرُ الظّٰلِمِيْنَ فِيْهَا جِثِيًّا   ( مريم: ٧٢ )

thumma
ثُمَّ
Then
പിന്നീടു
nunajjī
نُنَجِّى
We will deliver
നാം രക്ഷപ്പെടുത്തുന്നതാണ്
alladhīna
ٱلَّذِينَ
those who
യാതൊരു കൂട്ടരെ
ittaqaw
ٱتَّقَوا۟
feared (Allah)
അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു)
wanadharu
وَّنَذَرُ
and We will leave
നാം വിട്ടേക്കുകയും ചെയ്യും
l-ẓālimīna
ٱلظَّٰلِمِينَ
the wrongdoers
അക്രമികളെ
fīhā
فِيهَا
therein
അതില്‍
jithiyyan
جِثِيًّا
bent (on) knees
മുട്ടുകുത്തിയവരായികൊണ്ടു

Summa nunajjil lazeenat taqaw wa nazaruz zaalimeena feehaa jisiyyaa (Maryam 19:72)

English Sahih:

Then We will save those who feared Allah and leave the wrongdoers within it, on their knees. (Maryam [19] : 72)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നെ, സൂക്ഷ്മത പാലിച്ചിരുന്നവരെ നാം രക്ഷപ്പെടുത്തും. അക്രമികളെ മുട്ടിലിഴയുന്നവരായി നരകത്തീയില്‍ ഉപേക്ഷിക്കുകയും ചെയ്യും. (മര്‍യം [19] : 72)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് ധര്‍മ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.[1]

[1] സത്യവിശ്വാസികളെയും, സത്യനിഷേധികളെയും അല്ലാഹു നരകത്തിൻ്റെ മുമ്പില്‍ ഹാജരാക്കുമെന്നും എന്നിട്ട് ധര്‍മനിഷ്ഠരായ സത്യവിശ്വാസികളെ അവിടെ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോകുമെന്നും, സത്യനിഷേധികളെ നരകത്തിലേക്ക് തള്ളുമെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം.