Skip to main content

وَلَهُ الْحَمْدُ فِى السَّمٰوٰتِ وَالْاَرْضِ وَعَشِيًّا وَّحِيْنَ تُظْهِرُوْنَ  ( الروم: ١٨ )

walahu
وَلَهُ
And for Him
അവനുതന്നെ
l-ḥamdu
ٱلْحَمْدُ
(are) all praises
സ്തുതി, സ്തോത്രം
fī l-samāwāti
فِى ٱلسَّمَٰوَٰتِ
in the heavens
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِ
and the earth
ഭൂമിയിലും
waʿashiyyan
وَعَشِيًّا
and (at) night
സായാഹ്നവേളയിലും, (സായംകാലത്തും)
waḥīna tuẓ'hirūna
وَحِينَ تُظْهِرُونَ
and when you are at noon
നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും, (ഉച്ചസമയത്തും)

Wa lahul hamdu fis samaawaati wal ardi wa 'ashiyyanw wa heena tuzhiroon (ar-Rūm 30:18)

English Sahih:

And to Him is [due all] praise throughout the heavens and the earth. And [exalted is He] at night and when you are at noon. (Ar-Rum [30] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആകാശത്തും ഭൂമിയിലും അവനുതന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവിന്‍. (അര്‍റൂം [30] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും (അവനെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക.)[1]

[1] ദിനരാത്രങ്ങളിലെ നിശ്ചിതസമയങ്ങളില്‍ അല്ലാഹുവിന്റെ സ്‌തോത്രകീര്‍ത്തനങ്ങളടങ്ങുന്ന നമസ്‌കാരം നിര്‍വ്വഹിക്കാനാണ് 17,18 വചനങ്ങള്‍ അനുശാസിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. സന്ധ്യാവേളയില്‍ മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍, പ്രഭാതവേളയില്‍ സുബ്ഹ് നമസ്‌കാരം, സായാഹ്നത്തില്‍ അസ്‌ര്‍ നമസ്‌കാരം, ഉച്ചതിരിയുമ്പോള്‍ ദ്വുഹ്ര്‍ നമസ്‌കാരം.