Skip to main content

فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖاِنَّا لَذَاۤىِٕقُوْنَ   ( الصافات: ٣١ )

faḥaqqa ʿalaynā
فَحَقَّ عَلَيْنَا
So has been proved true against us
ആകയാല്‍ നമ്മുടെമേല്‍ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു
qawlu rabbinā
قَوْلُ رَبِّنَآۖ
(the) Word (of) our Lord;
നമ്മുടെ റബ്ബിന്റെ വാക്കു
innā
إِنَّا
indeed we
നിശ്ചയമായും നാം
ladhāiqūna
لَذَآئِقُونَ
(will) certainly taste
അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വര്‍ തന്നെ

Fahaqqa 'alainaa qawlu Rabbinaaa innaa lazaaa'iqoon (aṣ-Ṣāffāt 37:31)

English Sahih:

So the word [i.e., decree] of our Lord has come into effect upon us; indeed, we will taste [punishment]. (As-Saffat [37] : 31)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്. (അസ്സ്വാഫ്ഫാത്ത് [37] : 31)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം[1] യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്‌.

[1] ദുര്‍മാര്‍ഗം സ്വയം സ്വീകരിച്ചവര്‍ ആരായാലും ശക്തരായാലും അശക്തരായാലും ശിക്ഷാര്‍ഹരാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനമായിരിക്കാം ഉദ്ദേശ്യം.