Skip to main content

وَالسَّمَاۤءَ رَفَعَهَا وَوَضَعَ الْمِيْزَانَۙ   ( الرحمن: ٧ )

wal-samāa
وَٱلسَّمَآءَ
And the heaven
ആകാശത്തെ
rafaʿahā
رَفَعَهَا
He raised it
അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു
wawaḍaʿa
وَوَضَعَ
and He has set up
സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു
l-mīzāna
ٱلْمِيزَانَ
the balance
തുലാസു

Wassamaaa'a rafa'ahaa wa wada'al Meezan (ar-Raḥmān 55:7)

English Sahih:

And the heaven He raised and imposed the balance (Ar-Rahman [55] : 7)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. (അര്‍റഹ്മാന്‍ [55] : 7)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.[1]

[1] പ്രാപഞ്ചിക വ്യവസ്ഥയിലാകെ ദൃശ്യമാകുന്ന സന്തുലിതത്വമായിരിക്കാം ഇവിടെ തുലാസുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അതില്‍ മനുഷ്യന്‍ ക്രമക്കേട് വരുത്തുന്നതോടെ എല്ലാ രംഗത്തും താളപ്പിഴകളുണ്ടാകുന്നു. പ്രാപഞ്ചിക വ്യവസ്ഥയിലെ സന്തുലിതത്വത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ തന്റെ ജീവിത വ്യവഹാരങ്ങളിലും സന്തുലിതത്വം പുലര്‍ത്താന്‍ ന്യായമായും ബാധ്യസ്ഥനാകുന്നു.