Skip to main content

مَنِ اهْتَدٰى فَاِنَّمَا يَهْتَدِيْ لِنَفْسِهٖۚ وَمَنْ ضَلَّ فَاِنَّمَا يَضِلُّ عَلَيْهَاۗ وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰىۗ وَمَا كُنَّا مُعَذِّبِيْنَ حَتّٰى نَبْعَثَ رَسُوْلًا  ( الإسراء: ١٥ )

mani
مَّنِ
Whoever
ആര്‍, ആരെങ്കിലും, യാതൊരുവന്‍
ih'tadā
ٱهْتَدَىٰ
(is) guided
നേര്‍മാര്‍ഗ്ഗം പ്രാപിച്ചു (എങ്കില്‍)
fa-innamā yahtadī
فَإِنَّمَا يَهْتَدِى
then only he is guided
എന്നാലവന്‍ നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നത്
linafsihi
لِنَفْسِهِۦۖ
for his soul
തനിക്കുവേണ്ടി തന്നെ, തന്റെ സ്വന്തത്തിനുവേണ്ടി മാത്രം
waman
وَمَن
And whoever
ആരെങ്കിലും, വല്ലവനും
ḍalla
ضَلَّ
goes astray
വഴിപിഴച്ചു (എങ്കില്‍)
fa-innamā yaḍillu
فَإِنَّمَا يَضِلُّ
then only he goes astray
എന്നാലവന്‍ വഴി പിഴക്കുന്നത്
ʿalayhā
عَلَيْهَاۚ
against it
അതിന്റെമേല്‍ (എതിരില്‍) തന്നെ
walā taziru
وَلَا تَزِرُ
And not will bear
(കുറ്റം) പേറുക (വഹിക്കുക) യില്ല
wāziratun
وَازِرَةٌ
one laden with burden
ഒരു (കുറ്റം) പേറിയ ദേഹം (ആള്‍)
wiz'ra
وِزْرَ
burden
കുറ്റത്തെ, കുറ്റഭാരം
ukh'rā
أُخْرَىٰۗ
(of) another
മറ്റേതിന്റെ, മറ്റൊന്നിന്റെ
wamā kunnā
وَمَا كُنَّا
And not We
നാമായിരിക്കുകയുമില്ല
muʿadhibīna
مُعَذِّبِينَ
are to punish
ശിക്ഷിക്കുന്നവര്‍
ḥattā nabʿatha
حَتَّىٰ نَبْعَثَ
until We have sent
നാം അയക്കുന്ന (എഴുന്നേല്‍പിക്കുന്ന) തുവരെ
rasūlan
رَسُولًا
a Messenger
ഒരു റസൂലിനെ

Manihtadaa fa innamaa yahtadee linafsihee wa man dalla fa innamaa yadillu 'alaihaa; wa laa taziru waaziratunw wizra ukhraa; wa maa kunnaa mu'azzibeena hatta nab'asa Rasoola (al-ʾIsrāʾ 17:15)

English Sahih:

Whoever is guided is only guided for [the benefit of] his soul. And whoever errs only errs against it. And no bearer of burdens will bear the burden of another. And never would We punish until We sent a messenger. (Al-Isra [17] : 15)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല. (അല്‍ഇസ്റാഅ് [17] : 15)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ചുപോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.[1]

[1] ഒരു റസൂലിനെ നിയോഗിക്കുകയും അല്ലാഹുവിലേക്കുള്ള മാർഗം വിശദീകരിക്കുകയും ചെയ്യാതെ ആരെയും അല്ലാഹു ശിക്ഷിക്കുന്നതല്ല.