Skip to main content

وَلَكُمْ فِى الْقِصَاصِ حَيٰوةٌ يّٰٓاُولِى الْاَلْبَابِ لَعَلَّكُمْ تَتَّقُوْنَ   ( البقرة: ١٧٩ )

walakum
وَلَكُمْ
And for you
നിങ്ങള്‍ക്കുണ്ട്
fī l-qiṣāṣi
فِى ٱلْقِصَاصِ
in the legal retribution
പ്രതികാര നടപടിയില്‍
ḥayatun
حَيَوٰةٌ
(is) life
ഒരു (തരം) ജീവിതം
yāulī l-albābi
يَٰٓأُو۟لِى ٱلْأَلْبَٰبِ
O men (of) understanding!
ബുദ്ധിമാന്‍മാരേ
laʿallakum
لَعَلَّكُمْ
So that you may
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
(become) righteous
നിങ്ങള്‍ സുക്ഷ്മത പാലിക്കും

Wa lakum fil qisaasi hayaatuny yaaa ulil albaabi la 'allakum tattaqoon (al-Baq̈arah 2:179)

English Sahih:

And there is for you in legal retribution [saving of] life, O you [people] of understanding, that you may become righteous. (Al-Baqarah [2] : 179)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ബുദ്ധിശാലികളേ, പ്രതിക്രിയയില്‍ നിങ്ങള്‍ക്കു ജീവിതമുണ്ട്. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. (അല്‍ബഖറ [2] : 179)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിൻ്റെ നിലനില്‍പ്‌.[1] നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ഇത് (ഈ നിയമനിര്‍ദേശങ്ങള്‍).

[1] വധശിക്ഷ ക്രൂരമാണെന്ന് പറഞ്ഞ് എതിര്‍ക്കുന്നവരുടെ നിലപാട് തെറ്റാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിക്കൊണ്ടല്ലാതെ മനുഷ്യര്‍ക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക സാധ്യമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.