Skip to main content

وَاِذْ اَخَذْنَا مِيْثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّوْرَۗ خُذُوْا مَآ اٰتَيْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِيْهِ لَعَلَّكُمْ تَتَّقُوْنَ  ( البقرة: ٦٣ )

wa-idh akhadhnā
وَإِذْ أَخَذْنَا
And when We took
നാം വാങ്ങിയ സന്ദര്‍ഭം
mīthāqakum
مِيثَٰقَكُمْ
your covenant
നിങ്ങളുടെ ഉറപ്പ്, കരാര്‍
warafaʿnā
وَرَفَعْنَا
and We raised
നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ
fawqakumu
فَوْقَكُمُ
over you
നിങ്ങളുടെ മീതെ
l-ṭūra
ٱلطُّورَ
the mount
ത്വൂറിനെ, പര്‍വ്വതത്തെ
khudhū
خُذُوا۟
"Hold
നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍
mā ātaynākum
مَآ ءَاتَيْنَٰكُم
what We have given you
നിങ്ങള്‍ക്ക് നാം നല്‍കിയതിനെ
biquwwatin
بِقُوَّةٍ
with strength
ശക്തിയോടെ, ബലമായി
wa-udh'kurū
وَٱذْكُرُوا۟
and remember
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
mā fīhi
مَا فِيهِ
what (is) in it
അതിലുള്ളതിനെ
laʿallakum
لَعَلَّكُمْ
perhaps you
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
(would become) righteous"
നിങ്ങള്‍ സൂക്ഷിക്കും

Wa iz akhaznaa meesaaqakum wa rafa'naa fawqakumut Toora khuzoo maaa aatainaakum biquwwatinw wazkuroo maa feehi la'allakum tattaqoon (al-Baq̈arah 2:63)

English Sahih:

And [recall] when We took your covenant, [O Children of Israel, to abide by the Torah] and We raised over you the mount, [saying], "Take what We have given you with determination and remember what is in it that perhaps you may become righteous." (Al-Baqarah [2] : 63)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. നിങ്ങള്‍ക്കുമീതെ ത്വൂര്‍ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ഓര്‍ക്കാനും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍. (അല്‍ബഖറ [2] : 63)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം നിങ്ങളോട് കരാര്‍ വാങ്ങുകയും നിങ്ങള്‍ക്ക് മീതെ പര്‍വ്വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത[1] സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയത് ഗൗരവബുദ്ധിയോടെ ഏറ്റെടുക്കുകയും, ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടി അതില്‍ നിര്‍ദേശിച്ചത് ഓര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു).

[1] അവരുടെ മേല്‍ വീഴാവുന്ന വിധത്തില്‍ ഒരു കുടയെന്നോണം പര്‍വതത്തെ അവരുടെ മീതെ ഉയര്‍ത്തിപ്പിടിച്ചതായി സൂറതുല്‍ അഅ്‌റാഫില്‍ പറഞ്ഞിട്ടുണ്ട്.