അല്ലാഹു ദാക്ഷിണ്യം (കനപ്പെട്ട അനുഗ്രഹം) ചെയ്തി(ട്ടുണ്ട്)
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
upon the believers
സത്യവിശ്വാസികള്‍ക്ക്
idh baʿatha
إِذْ بَعَثَ
as He raised
അവന് അയച്ചതിനാല്‍, നിയോഗിച്ച സ്ഥിതിക്ക്
fīhim
فِيهِمْ
among them
അവരില്‍
rasūlan
رَسُولًا
a Messenger
ഒരു ദൂതനെ
min anfusihim
مِّنْ أَنفُسِهِمْ
from themselves
അവരില്‍നിന്ന് തന്നെ, അവരുടെ സ്വന്തങ്ങളില്‍ നിന്നായി
yatlū ʿalayhim
يَتْلُوا۟ عَلَيْهِمْ
reciting to them
അവര്‍ക്ക് അദ്ദേഹം ഓതിക്കൊടുക്കും
āyātihi
ءَايَٰتِهِۦ
His Verses
അവന്റെ ആയത്തുകളെ
wayuzakkīhim
وَيُزَكِّيهِمْ
and purifying them
അവരെ സംസ്കരിക്കുകയും ചെയ്യും
wayuʿallimuhumu
وَيُعَلِّمُهُمُ
and teaching them
അവരെ പഠിപ്പിക്കുകയും
l-kitāba
ٱلْكِتَٰبَ
the Book
(വേദ)ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
and the wisdom
വിജ്ഞാനവും
wa-in kānū
وَإِن كَانُوا۟
although they were
നിശ്ചയമായും അവരായിരുന്നു
min qablu
مِن قَبْلُ
from before (that)
മുമ്പ്, മുമ്പ് മുതല്ക്കേ
lafī ḍalālin
لَفِى ضَلَٰلٍ
certainly in (the) error
വഴിപിഴവില്‍ തന്നെ
mubīnin
مُّبِينٍ
clear
വ്യക്തമായ, പ്രത്യക്ഷമായ
Laqad mannal laahu 'alal mu'mineena iz ba'asa feehim Rasoolam min anfusihim yatloo 'alaihim Aayaatihee wa yuzakkeehim wa yu'allimu humul Kitaaba wal Hikmata wa in kaanoo min qablu lafee dalaalim mubeen (ʾĀl ʿImrān 3:164)
Certainly did Allah confer [great] favor upon the believers when He sent among them a Messenger from themselves, reciting to them His verses and purifying them and teaching them the Book [i.e., the Quran] and wisdom, although they had been before in manifest error. (Ali 'Imran [3] : 164)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിച്ചെടുക്കുന്നു. വേദപുസ്തകവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ആലുഇംറാന് [3] : 164)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.
2 Mokhtasar Malayalam
തങ്ങളിൽ നിന്ന് തന്നെയുള്ള ഒരു റസൂലിനെ (ദൂതനെ) അവരിലേക്ക് നിയോഗിച്ചതിലൂടെ അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് മേൽ അനുഗ്രഹം ചൊരിയുകയും, അവരോട് അത്യന്തം നന്മ ചൊരിയുകയും ചെയ്തിരിക്കുന്നു. ആ റസൂൽ അവർക്ക് ഖുർആൻ പാരായണം ചെയ്തു നൽകുകയും, അവരെ ബഹുദൈവാരാധനയിൽ നിന്നും മറ്റ് മ്ലേഛമായ സ്വഭാവങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവർക്ക് അദ്ദേഹം ഖുർആനും സുന്നത്തും (നബിചര്യ) പഠിപ്പിക്കുന്നു. ഈ റസൂലിൻ്റെ നിയോഗത്തിന് മുൻപ് സന്മാർഗത്തിൽ നിന്നും ശരിയിൽ നിന്നും ബഹുദൂരം അകലെ, വ്യക്തമായ വഴികേടിൽത്തന്നെയായിരുന്നു അവർ.