Skip to main content

لِيَجْزِيَ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ مِنْ فَضْلِهٖۗ اِنَّهٗ لَا يُحِبُّ الْكٰفِرِيْنَ  ( الروم: ٤٥ )

liyajziya
لِيَجْزِىَ
That He may reward
അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
those who believe
വിശ്വസിച്ചവര്‍ക്ക്
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
and do righteous deeds
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
min faḍlihi
مِن فَضْلِهِۦٓۚ
(out) of His Bounty
അവന്റെ അനുഗ്രഹത്തില്‍ നിന്ന്, അനുഗ്രഹത്താല്‍
innahu
إِنَّهُۥ
Indeed He
നിശ്ചയമായും അവന്‍
lā yuḥibbu
لَا يُحِبُّ
(does) not like
ഇഷ്ടപ്പെടുന്നതല്ല, സ്നേഹിക്കുന്നില്ല
l-kāfirīna
ٱلْكَٰفِرِينَ
the disbelievers
അവിശ്വാസികളെ

Li yajziyal lazeena aamanoo wa 'amilus saalihaati min fadlih; innahoo laa yuhibbul kaafireen (ar-Rūm 30:45)

English Sahih:

That He may reward those who have believed and done righteous deeds out of His bounty. Indeed, He does not like the disbelievers. (Ar-Rum [30] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് പ്രതിഫലം നല്‍കാന്‍ വേണ്ടിയാണിത്. സംശയമില്ല; അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല. (അര്‍റൂം [30] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് തന്‍റെ അനുഗ്രഹത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതിന് വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവന്‍ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച.