Skip to main content

وَاٰتُوا النِّسَاۤءَ صَدُقٰتِهِنَّ نِحْلَةً ۗ فَاِنْ طِبْنَ لَكُمْ عَنْ شَيْءٍ مِّنْهُ نَفْسًا فَكُلُوْهُ هَنِيْۤـًٔا مَّرِيْۤـًٔا   ( النساء: ٤ )

waātū l-nisāa
وَءَاتُوا۟ ٱلنِّسَآءَ
And give the women
സ്ത്രീകള്‍ക്ക് നിങ്ങള്‍ കൊടുക്കുകയും ചെയ്യുവിന്‍
ṣaduqātihinna
صَدُقَٰتِهِنَّ
their dower
അവരുടെ മഹ്‌റുകള്‍, വിവാഹമൂല്യങ്ങള്‍
niḥ'latan
نِحْلَةًۚ
graciously
(ഇഷ്ട - ഔപചാരിക - നിര്‍ബന്ധ) ദാനമായി, പാരിതോഷികമായി
fa-in ṭib'na
فَإِن طِبْنَ
But if they remit
എനി അവര്‍ നന്നായാല്‍ (തൃപ്തിപ്പെട്ടാല്‍)
lakum
لَكُمْ
to you
നിങ്ങള്‍ക്ക്
ʿan shayin
عَن شَىْءٍ
of anything
വല്ലതിനെക്കുറിച്ചും
min'hu
مِّنْهُ
of it
അതില്‍ നിന്ന്
nafsan
نَفْسًا
(on their) own
മനസ്സ്, മനസാ
fakulūhu
فَكُلُوهُ
then eat it
എന്നാല്‍ നിങ്ങളത് തിന്നു (ഉപയോഗിച്ചു)കൊള്ളുവിന്‍
hanīan
هَنِيٓـًٔا
(in) satisfaction
മംഗളമായി (സേന്താഷപൂര്‍വ്വം)
marīan
مَّرِيٓـًٔا
(and) ease
സുഖകരമായി

Wa aatun nisaaa'a sadu qaatihinna nihlah; fa in tibna lakum 'an shai'im minhu nafsan fakuloohu hanee'am mareee'aa (an-Nisāʾ 4:4)

English Sahih:

And give the women [upon marriage] their [bridal] gifts graciously. But if they give up willingly to you anything of it, then take it in satisfaction and ease. (An-Nisa [4] : 4)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക. (അന്നിസാഅ് [4] : 4)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക