Skip to main content

ذٰلِكَ بِاَنَّهُمُ اتَّبَعُوْا مَآ اَسْخَطَ اللّٰهَ وَكَرِهُوْا رِضْوَانَهٗ فَاَحْبَطَ اَعْمَالَهُمْ ࣖ   ( محمد: ٢٨ )

dhālika
ذَٰلِكَ
That
അതു
bi-annahumu ittabaʿū
بِأَنَّهُمُ ٱتَّبَعُوا۟
(is) because they followed
അവര്‍ പിന്‍പറ്റിയതുകൊണ്ടാണ്
mā askhaṭa l-laha
مَآ أَسْخَطَ ٱللَّهَ
what angered Allah
അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം
wakarihū
وَكَرِهُوا۟
and hated
അവര്‍ വെറുക്കുകയും (ചെയ്തതു)
riḍ'wānahu
رِضْوَٰنَهُۥ
His pleasure
അവന്റെ പ്രീതി, പൊരുത്തം
fa-aḥbaṭa
فَأَحْبَطَ
so He made worthless
അതിനാല്‍ അവന്‍ ഫലശൂന്യമാക്കി
aʿmālahum
أَعْمَٰلَهُمْ
their deeds
അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ

Zaalika bi annahumut taba'oo maaa askhatal laaha wa karihoo ridwaanahoo fa ahbata a'maalahum (Muḥammad 47:28)

English Sahih:

That is because they followed what angered Allah and disliked [what earns] His pleasure, so He rendered worthless their deeds. (Muhammad [47] : 28)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു. (മുഹമ്മദ് [47] : 28)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതിയെ അവര്‍ വെറുക്കുകയുമാണ് ചെയ്തത്‌. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു.