Skip to main content

رِّزْقًا لِّلْعِبَادِۙ وَاَحْيَيْنَا بِهٖ بَلْدَةً مَّيْتًاۗ كَذٰلِكَ الْخُرُوْجُ   ( ق: ١١ )

riz'qan
رِّزْقًا
A provision
ആഹാരത്തിനു, ഉപജീവനമായിട്ടു
lil'ʿibādi
لِّلْعِبَادِۖ
for the slaves
അടിയാന്മാര്‍ക്കു
wa-aḥyaynā bihi
وَأَحْيَيْنَا بِهِۦ
and We give life therewith
അതുമൂലം നാം ജീവിപ്പിക്കയും ചെയ്തു
baldatan
بَلْدَةً
(to) a land
രാജ്യത്തെ, പ്രദേശത്തെ
maytan
مَّيْتًاۚ
dead
ചത്ത, നിര്‍ജ്ജീവമായ
kadhālika
كَذَٰلِكَ
Thus
അതുപോലെ (അപ്രകാരം)യാണ്
l-khurūju
ٱلْخُرُوجُ
(will be) the coming forth
പുറപ്പാടു, പുറത്തുവരല്‍

Rizqal lil'ibaad, wa ahyainaa bihee baldatam maitaa; kazaalikal khurooj (Q̈āf 50:11)

English Sahih:

As provision for the servants, and We have given life thereby to a dead land. Thus is the emergence [i.e., resurrection]. (Qaf [50] : 11)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നമ്മുടെ അടിമകള്‍ക്ക് ആഹാരമായി. ആ മഴമൂലം മൃതമായ നാടിനെ ജീവസ്സുറ്റതാക്കി. അങ്ങനെത്തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്. (ഖാഫ് [50] : 11)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌.[1]

[1] നിര്‍ജീവമായ ഭൂമിക്ക് ജീവന്‍ നല്കുന്നതുപോലെ തന്നെ മരിച്ചു മണ്ണായിത്തീര്‍ന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുകയും ചെയ്യും.