Skip to main content

وَلَا تَقْعُدُوْا بِكُلِّ صِرَاطٍ تُوْعِدُوْنَ وَتَصُدُّوْنَ عَنْ سَبِيْلِ اللّٰهِ مَنْ اٰمَنَ بِهٖ وَتَبْغُوْنَهَا عِوَجًاۚ وَاذْكُرُوْٓا اِذْ كُنْتُمْ قَلِيْلًا فَكَثَّرَكُمْۖ وَانْظُرُوْا كَيْفَ كَانَ عَاقِبَةُ الْمُفْسِدِيْنَ   ( الأعراف: ٨٦ )

walā taqʿudū
وَلَا تَقْعُدُوا۟
And (do) not sit
നിങ്ങള്‍ ഇരിക്കുകയും ചെയ്യരുതു
bikulli ṣirāṭin
بِكُلِّ صِرَٰطٍ
on every path
എല്ലാ പാത (വഴി) യിലും
tūʿidūna
تُوعِدُونَ
threatening
നിങ്ങള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടു
wataṣuddūna
وَتَصُدُّونَ
and hindering
നിങ്ങള്‍ തിരിച്ചു വിട്ടു (തട്ടി വിട്ടു) കൊണ്ടും
ʿan sabīli
عَن سَبِيلِ
from (the) way
മാര്‍ഗ്ഗത്തില്‍നിന്നു
l-lahi
ٱللَّهِ
(of) Allah
അല്ലാഹുവിന്റെ
man āmana bihi
مَنْ ءَامَنَ بِهِۦ
(those) who believe in Him
അവനില്‍ വിശ്വസിച്ചവരെ
watabghūnahā
وَتَبْغُونَهَا
and seeking (to make) it
നിങ്ങള്‍ അതിനെതേടി (അതിനു ആഗ്രഹിച്ചു) കൊണ്ടും
ʿiwajan
عِوَجًاۚ
crooked
വളഞ്ഞതായി(രിക്കുവാന്‍)
wa-udh'kurū
وَٱذْكُرُوٓا۟
And remember
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
idh kuntum
إِذْ كُنتُمْ
when you were
നിങ്ങള്‍ ആയിരുന്നതിനെ
qalīlan
قَلِيلًا
few
അല്‍പം (ആളുകള്‍)
fakatharakum
فَكَثَّرَكُمْۖ
and He increased you
എന്നിട്ട് അവന്‍ നിങ്ങളെ പെരുപ്പിച്ചു, വര്‍ദ്ധിപ്പിച്ചു
wa-unẓurū
وَٱنظُرُوا۟
And see
നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍
kayfa kāna
كَيْفَ كَانَ
how was
എങ്ങിനെ ആയിരുന്നുവെന്നു
ʿāqibatu
عَٰقِبَةُ
(the) end
പര്യവസാനം, കലാശം
l-muf'sidīna
ٱلْمُفْسِدِينَ
(of) the corrupters
കുഴപ്പക്കാരുടെ, നാശക്കാരുടെ.

Wa laa taq'udoo bikulli siraatin too'idoona wa tasuddoona 'an sabeelil laahi man aamana bihee wa abghoonahaa 'iwajaa; waz kurooo iz kuntum qaleelan fakassarakum wanzuroo kaifa kaana 'aaqibatul mufsideen (al-ʾAʿrāf 7:86)

English Sahih:

And do not sit on every path, threatening and averting from the way of Allah those who believe in Him, seeking to make it [seem] deviant. And remember when you were few and He increased you. And see how was the end of the corrupters. (Al-A'raf [7] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ; നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്. (അല്‍അഅ്റാഫ് [7] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌.[1] നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നിട്ടും നിങ്ങള്‍ക്ക് അവന്‍ വര്‍ദ്ധനവ് നല്‍കിയത് ഓര്‍ക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുകയും ചെയ്യുക.

[1] അല്ലാഹുവിനെ നിഷേധിച്ചവരും, അളവുതൂക്കങ്ങളില്‍ കമ്മിവരുത്തുന്നവരുമായിരുന്നു ആ ജനത. ശുഐബ് നബി (عليه السلام) സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിൻ്റെ ഉല്‍ബോധനം കേള്‍ക്കാന്‍ പോകുന്നവരെ വഴിയില്‍ തടയാനാണ് അവര്‍ ഒരുമ്പെട്ടത്. സത്യദീനിനെ അഥവാ അല്ലാഹുവിൻ്റെ മാര്‍ഗത്തെ വക്രവും വികലവുമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു.