Skip to main content

وَاصْبِرْ عَلٰى مَا يَقُوْلُوْنَ وَاهْجُرْهُمْ هَجْرًا جَمِيْلًا   ( المزمل: ١٠ )

wa-iṣ'bir
وَٱصْبِرْ
And be patient
ക്ഷമിക്കുകയും ചെയ്യുക
ʿalā mā yaqūlūna
عَلَىٰ مَا يَقُولُونَ
over what they say
അവര്‍ പറഞ്ഞുവരുന്നതിനെപ്പറ്റി
wa-uh'jur'hum
وَٱهْجُرْهُمْ
and avoid them
അവരെ വെടിയുക (വിട്ടുനില്‍ക്കുക)യും ചെയ്യുക
hajran
هَجْرًا
an avoidance
ഒരു വെടിയല്‍
jamīlan
جَمِيلًا
gracious
ഭംഗിയായ, സുന്ദരമായ

Wasbir 'alaa maa yaqoo loona wahjurhum hajran jameelaa (al-Muzzammil 73:10)

English Sahih:

And be patient over what they say and avoid them with gracious avoidance. (Al-Muzzammil [73] : 10)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

സത്യനിഷേധികള്‍ പറയുന്നതൊക്കെ ക്ഷമിക്കുക. അവരില്‍ നിന്ന് മാന്യമായി വിട്ടകന്നു നില്‍ക്കുക. (അല്‍മുസ്സമ്മില്‍ [73] : 10)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവര്‍ (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരെ വെടിയുകയും ചെയ്യുക.[1]

[1] സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാനൊരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറിനിൽക്കാന്‍ അല്ലാഹു നബി(ﷺ)യെ ഉദ്‌ബോധിപ്പിക്കുന്നു.