Skip to main content

الَّذِيْ جَعَلَ لَكُمُ الْاَرْضَ فِرَاشًا وَّالسَّمَاۤءَ بِنَاۤءً ۖوَّاَنْزَلَ مِنَ السَّمَاۤءِ مَاۤءً فَاَخْرَجَ بِهٖ مِنَ الثَّمَرٰتِ رِزْقًا لَّكُمْ ۚ فَلَا تَجْعَلُوْا لِلّٰهِ اَنْدَادًا وَّاَنْتُمْ تَعْلَمُوْنَ   ( البقرة: ٢٢ )

alladhī jaʿala
ٱلَّذِى جَعَلَ
The One Who made
ആക്കിയവന്‍
lakumu
لَكُمُ
for you
നിങ്ങള്‍ക്ക്
l-arḍa
ٱلْأَرْضَ
the earth
ഭൂമിയെ
firāshan
فِرَٰشًا
a resting place
ഒരു വിരിപ്പ്
wal-samāa
وَٱلسَّمَآءَ
and the sky
ആകാശത്തെയും
bināan
بِنَآءً
a canopy
ഒരു കെട്ടിടം
wa-anzala
وَأَنزَلَ
and sent down
അവന്‍ ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
from the sky
ആകാശത്തുനിന്ന്
māan
مَآءً
water
വെള്ളം
fa-akhraja
فَأَخْرَجَ
then brought forth
എന്നിട്ട് അവന്‍ പുറപ്പെടുവിച്ചു
bihi
بِهِۦ
therewith
അതുമൂലം, അതുകൊണ്ട്
mina l-thamarāti
مِنَ ٱلثَّمَرَٰتِ
[of] the fruits
ഫല (വര്‍ഗ)ങ്ങളില്‍ നിന്ന്
riz'qan
رِزْقًا
(as) provision
ആഹാര(ഉപജീവന)ത്തിന്നായി
lakum
لَّكُمْۖ
for you
നിങ്ങള്‍ക്ക്
falā tajʿalū
فَلَا تَجْعَلُوا۟
So (do) not set up
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
lillahi
لِلَّهِ
to Allah
അല്ലാഹുവിന്
andādan
أَندَادًا
rivals
തുല്യന്മാരെ
wa-antum
وَأَنتُمْ
while you
നിങ്ങള്‍ (ആയിരിക്കെ)
taʿlamūna
تَعْلَمُونَ
[you] know
നിങ്ങള്‍ അറിയും

Allazee ja'ala lakumul arda firaashanw wassamaaa'a binaaa 'anw wa anzala minassamaaa'i maaa'an fa akhraja bihee minas samaraati rizqal lakum falaa taj'aloo lillaahi andaadanw wa antum ta'lamoon (al-Baq̈arah 2:22)

English Sahih:

[He] who made for you the earth a bed [spread out] and the sky a ceiling and sent down from the sky, rain and brought forth thereby fruits as provision for you. So do not attribute to Allah equals while you know [that there is nothing similar to Him]. (Al-Baqarah [2] : 22)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ മെത്തയാക്കി വിരിച്ചുതന്നു. ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് വെള്ളമിറക്കി. അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് സമന്മാരെ സങ്കല്‍പിക്കരുത്. ഇതെല്ലാം നിങ്ങള്‍ അറിയുന്നവരായിരിക്കെ. (അല്‍ബഖറ [2] : 22)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.[1]

[1] ജനിപ്പിക്കുകയും മരിപ്പിക്കുകയും തലമുറകളിലൂടെ ജീവന്‍ എന്ന പ്രതിഭാസം നിലനിര്‍ത്തുകയും ആകാശത്തും ഭൂമിയിലുമായി ജീവിതത്തെ താങ്ങിനിര്‍ത്തുന്ന അത്ഭുതകരമായ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത പ്രപഞ്ചനാഥനെ മിക്കവാറും എല്ലാ മതവിശ്വാസികളും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് മനസ്സിലാക്കിയിട്ടും അവരില്‍ പലരും അല്ലാഹു അല്ലാത്ത ശക്തികളെ ആരാധിക്കുന്നവരും പ്രാര്‍ഥിക്കുന്നവരുമായി തുടരുകയാണ്. ഇത് അല്ലാഹുവിന് സമന്മാരെ സ്ഥാപിക്കലാണെന്നും അത് പാടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു.