Skip to main content

وَأْمُرْ اَهْلَكَ بِالصَّلٰوةِ وَاصْطَبِرْ عَلَيْهَاۗ لَا نَسْـَٔلُكَ رِزْقًاۗ نَحْنُ نَرْزُقُكَۗ وَالْعَاقِبَةُ لِلتَّقْوٰى   ( طه: ١٣٢ )

wamur
وَأْمُرْ
And enjoin
നീ കല്‍പിക്കുക
ahlaka
أَهْلَكَ
(on) your family
നിന്റെ വീട്ടുകാരോടു, സ്വന്തക്കാരോടു, കുടുംബത്തോടു, ആള്‍ക്കാരോടു
bil-ṣalati
بِٱلصَّلَوٰةِ
the prayer
നമസ്കാരത്തിനു, നമസ്കാരത്തെപ്പറ്റി
wa-iṣ'ṭabir
وَٱصْطَبِرْ
and be steadfast
നീ ക്ഷമ (സഹനം) കൈക്കൊള്ളുകയും ചെയ്യുക
ʿalayhā
عَلَيْهَاۖ
therein
അതിന്നായി, അതിന്റെ പേരില്‍
lā nasaluka
لَا نَسْـَٔلُكَ
Not We ask you
നാം നിന്നോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല
riz'qan
رِزْقًاۖ
(for) provision;
ആഹാരം, ഉപജീവനം
naḥnu
نَّحْنُ
We
നാംതന്നെ, നാമാണു
narzuquka
نَرْزُقُكَۗ
provide (for) you
നിനക്കു ഉപജീവനം നല്‍കുന്നു
wal-ʿāqibatu
وَٱلْعَٰقِبَةُ
and the outcome
(ശുഭകരമായ) പര്യവസാനം, അവസാന ഫലം, കലാശം
lilttaqwā
لِلتَّقْوَىٰ
(is) for the righteous[ness]
ഭയഭകതിക്കാണ്, സൂക്ഷ്മതക്കാകുന്നു

Waamur ahlaka bis Salaati wastabir 'alaihaa la nas'aluka rizqaa; nahnu narzuquk; wal 'aaqibatu littaqwaa (Ṭāʾ Hāʾ 20:132)

English Sahih:

And enjoin prayer upon your family [and people] and be steadfast therein. We ask you not for provision; We provide for you, and the [best] outcome is for [those of] righteousness. (Taha [20] : 132)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

നിന്റെ കുടുംബത്തോടു നീ നമസ്‌കരിക്കാന്‍ കല്‍പിക്കുക. നീയതില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. നാം നിന്നോട് ജീവിതവിഭവമൊന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് നിനക്ക് ജീവിതവിഭവം നല്‍കുന്നത് നാമാണ്. സൂക്ഷ്മതക്കാണ് ശുഭാന്ത്യം. (ത്വാഹാ [20] : 132)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍ (നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. ധര്‍മ്മനിഷ്ഠയ്ക്കാകുന്നു ശുഭപര്യവസാനം.