Skip to main content

لَيْسَ لَكَ مِنَ الْاَمْرِ شَيْءٌ اَوْ يَتُوْبَ عَلَيْهِمْ اَوْ يُعَذِّبَهُمْ فَاِنَّهُمْ ظٰلِمُوْنَ   ( آل عمران: ١٢٨ )

laysa laka
لَيْسَ لَكَ
Not for you
നിനക്കില്ല
mina l-amri
مِنَ ٱلْأَمْرِ
of the decision
കാര്യത്തില്‍ നിന്ന്, അധികാരത്തില്‍ നിന്ന്
shayon
شَىْءٌ
(of) anything
യാതൊന്നും
aw
أَوْ
whether
അല്ലെങ്കില്‍ (ഒരു പക്ഷേ)
yatūba
يَتُوبَ
He turns
അവന്‍ പശ്ചാത്താപം (മടക്കം) സ്വീകരിക്കുക (ഉണ്ടാവാം)
ʿalayhim
عَلَيْهِمْ
to them
അവര്‍ക്ക്
aw yuʿadhibahum
أَوْ يُعَذِّبَهُمْ
or punishes them
അല്ലെങ്കില്‍ അവരെ ശിക്ഷിക്കുകയും (ആവാം)
fa-innahum
فَإِنَّهُمْ
for indeed they
കാരണം നിശ്ചയമായും അവര്‍
ẓālimūna
ظَٰلِمُونَ
(are) wrongdoers
അക്രമികളാകുന്നു

Laisa laka minal amrishai'un aw yatooba 'alaihim aw yu'az zi bahum fa innahum zaalimoon (ʾĀl ʿImrān 3:128)

English Sahih:

Not for you, [O Muhammad, but for Allah], is the decision whether He should [cut them down] or forgive them or punish them, for indeed, they are wrongdoers. (Ali 'Imran [3] : 128)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തീരുമാനമെടുക്കുന്നതില്‍ നിനക്കൊരു പങ്കുമില്ല. അല്ലാഹു ഒരുപക്ഷേ, അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികള്‍ തന്നെയാണ്. (ആലുഇംറാന്‍ [3] : 128)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.[1] അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.

[1] ചില പ്രത്യേക വ്യക്തികളെ ശപിക്കാന്‍ വേണ്ടി നബി(ﷺ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോഴാണ് ഏതു കാര്യത്തിൻ്റെയും തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണെന്ന് വ്യക്താക്കുന്ന ഈ ആയത്ത് അവതരിപ്പിച്ചതെന്ന് ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. (ബുഖാരി: 4[1]