Skip to main content

وَلَا تَحْسَبَنَّ الَّذِيْنَ قُتِلُوْا فِيْ سَبِيْلِ اللّٰهِ اَمْوَاتًا ۗ بَلْ اَحْيَاۤءٌ عِنْدَ رَبِّهِمْ يُرْزَقُوْنَۙ  ( آل عمران: ١٦٩ )

walā taḥsabanna
وَلَا تَحْسَبَنَّ
And (do) not think
തീര്‍ച്ചയായും നീ ഗണിക്കരുത്, വിചാരിക്കരുത്
alladhīna qutilū
ٱلَّذِينَ قُتِلُوا۟
(of) those who are killed
കൊല്ലപ്പെട്ടവരെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
in (the) way (of) Allah
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
amwātan
أَمْوَٰتًۢاۚ
(as) dead
മരിച്ചവരായി, മരണപ്പെട്ടവരെന്ന്
bal aḥyāon
بَلْ أَحْيَآءٌ
Nay! They are alive
എന്നാല്‍ ജീവിച്ചിരിക്കുന്നവരാണ്
ʿinda rabbihim
عِندَ رَبِّهِمْ
near their Lord;
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
yur'zaqūna
يُرْزَقُونَ
they are given provision
അവര്‍ക്ക് ആഹാരം (ഉപജീവനം) നല്‍കപ്പെടുന്നു

Wa laa tahsabannal lazeena qutiloo fee sabeelillaahi amwaata; bal ahyaaa'un 'inda Rabbihim yurzaqoon (ʾĀl ʿImrān 3:169)

English Sahih:

And never think of those who have been killed in the cause of Allah as dead. Rather, they are alive with their Lord, receiving provision, (Ali 'Imran [3] : 169)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും. (ആലുഇംറാന്‍ [3] : 169)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു.[1]

[1] രക്തസാക്ഷികള്‍ക്ക് അല്ലാഹുവിൻ്റെ അടുക്കലുള്ള ജീവിതവും അവര്‍ക്കുളള ഉപജീവനവുമൊക്കെ അഭൗതിക കാര്യങ്ങളായതിനാല്‍ അതിൻ്റെ വിശദാംശങ്ങള്‍ നമുക്ക് അജ്ഞാതമാകുന്നു.