Skip to main content

وَاٰيَةٌ لَّهُمُ الَّيْلُ ۖنَسْلَخُ مِنْهُ النَّهَارَ فَاِذَا هُمْ مُّظْلِمُوْنَۙ  ( يس: ٣٧ )

waāyatun lahumu
وَءَايَةٌ لَّهُمُ
And a Sign for them
അവര്‍ക്കൊരു ദൃഷ്ടാന്തമാണ്
al-laylu
ٱلَّيْلُ
(is) the night
രാത്രി
naslakhu min'hu
نَسْلَخُ مِنْهُ
We withdraw from it
അതില്‍നിന്നും നാം ഉരിച്ചെടുക്കുന്നു, വേര്‍പ്പെടുത്തുന്നു
l-nahāra
ٱلنَّهَارَ
the day
പകലിനെ
fa-idhā hum
فَإِذَا هُم
Then behold! They
അപ്പോഴവര്‍
muẓ'limūna
مُّظْلِمُونَ
(are) those in darkness
ഇരുളടഞ്ഞവരാകുന്നു

Wa Aayatul lahumul lailu naslakhu minhun nahaara fa-izaa hum muzlimoon (Yāʾ Sīn 36:37)

English Sahih:

And a sign for them is the night. We remove from it the [light of] day, so they are [left] in darkness. (Ya-Sin [36] : 37)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

രാവും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ ഇവര്‍ ഇരുളിലകപ്പെടുന്നു. (യാസീന്‍ [36] : 37)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു.[1] അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.

[1] സൂര്യപ്രകാശത്തിന്റെ സാന്നിധ്യമാണല്ലോ സമയത്തിന്റെ ഒരു നിശ്ചിത മാത്രയെ പകലാക്കിത്തീര്‍ക്കുന്നത്. പകല്‍ അഥവാ അതിന്റെ പ്രതീകമായ സൂര്യപ്രകാശം നിഷ്‌കാസിതമാകുമ്പോഴാണല്ലോ രാത്രിയുണ്ടാകുന്നത്. രാത്രിയുടെ അഥവാ ഇരുട്ടിന്റെ ഋണാത്മകതയെ ഈ വചനം സൂചിപ്പിക്കുന്നു.