Skip to main content

وَفِيْٓ اَمْوَالِهِمْ حَقٌّ لِّلسَّاۤىِٕلِ وَالْمَحْرُوْمِ   ( الذاريات: ١٩ )

wafī amwālihim
وَفِىٓ أَمْوَٰلِهِمْ
And in their wealth
അവരുടെ സ്വത്തുക്കളിലുണ്ട്
ḥaqqun
حَقٌّ
(was the) right
അവകാശം (ഓഹരി)
lilssāili
لِّلسَّآئِلِ
(of) those who asked
ചോദിക്കുന്നവന്നു
wal-maḥrūmi
وَٱلْمَحْرُومِ
and the deprived
തടസ്സം ബാധിച്ചവന്, തടയപ്പെട്ടവന്നും

Wa feee amwaalihim haqqul lissaaa'ili walmahroom (aḏ-Ḏāriyāt 51:19)

English Sahih:

And from their properties was [given] the right of the [needy] petitioner and the deprived. (Adh-Dhariyat [51] : 19)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരുടെ സമ്പാദ്യങ്ങളില്‍ ചോദിക്കുന്നവന്നും നിരാലംബനും അവകാശമുണ്ടായിരുന്നു. (അദ്ദാരിയാത്ത് [51] : 19)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.[1]

[1] തങ്ങള്‍ സമ്പാദിച്ച സ്വത്ത് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ചോദിച്ചുവരുന്ന പാവങ്ങള്‍ക്കും, ജീവിതമാര്‍ഗം തടയപ്പെട്ട അഗതികള്‍ക്കും കൂടി അതില്‍ അവകാശമുണ്ടെന്നുമായിരുന്നു സൂക്ഷ്മത പാലിക്കുന്നവരുടെ നിലപാട്.