Skip to main content

قُلْ اِنِّيْ عَلٰى بَيِّنَةٍ مِّنْ رَّبِّيْ وَكَذَّبْتُمْ بِهٖۗ مَا عِنْدِيْ مَا تَسْتَعْجِلُوْنَ بِهٖۗ اِنِ الْحُكْمُ اِلَّا لِلّٰهِ ۗيَقُصُّ الْحَقَّ وَهُوَ خَيْرُ الْفَاصِلِيْنَ  ( الأنعام: ٥٧ )

qul innī
قُلْ إِنِّى
Say "Indeed I am
പറയുക നിശ്ചയമായും ഞാന്‍
ʿalā bayyinatin
عَلَىٰ بَيِّنَةٍ
on clear proof
തെളിവോടെയാണു, തെളിവുപ്രകാരമാണു
min rabbī
مِّن رَّبِّى
from my Lord
എന്റെ റബ്ബിങ്കല്‍നിന്നുള്ള
wakadhabtum
وَكَذَّبْتُم
while you deny
നിങ്ങള്‍ വ്യാജമാക്കുകയും ചെയ്തിരിക്കുന്നു
bihi
بِهِۦۚ
[with] it
അതിനെ, അവനെ
mā ʿindī
مَا عِندِى
Not I have
എന്റെ പക്കലില്ല
مَا
what
യാതൊരു കാര്യം
tastaʿjilūna
تَسْتَعْجِلُونَ
you seek to hasten
നിങ്ങള്‍ ധൃതി കൂട്ടുന്നു
bihi
بِهِۦٓۚ
of it
അതിനു, അതിനെപ്പറ്റി
ini l-ḥuk'mu
إِنِ ٱلْحُكْمُ
Not (is) the decision
വിധി (അധികാരം) ഇല്ല, അല്ല
illā lillahi
إِلَّا لِلَّهِۖ
except for Allah
അല്ലാഹുവിനല്ലാതെ
yaquṣṣu
يَقُصُّ
He relates
അവന്‍ കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു
l-ḥaqa
ٱلْحَقَّۖ
the truth
യഥാര്‍ത്ഥത്തെ, സത്യത്തെ
wahuwa
وَهُوَ
and He
അവന്‍
khayru l-fāṣilīna
خَيْرُ ٱلْفَٰصِلِينَ
(is the) best (of) the Deciders"
തീര്‍പ്പുണ്ടാക്കുന്ന (തീര്‍പ്പു കല്‍പിക്കുന്ന)വരില്‍വെച്ചു ഉത്തമനാണു.

Qul innee 'alaa baiyinatim mir Rabbee wa kazzabtum bih; maa 'indee maa tasta'jiloona bih; inil hukmu illaa lillaahi yaqussul haqqa wa Huwa khairul faasileen (al-ʾAnʿām 6:57)

English Sahih:

Say, "Indeed, I am on clear evidence from my Lord, and you have denied it. I do not have that for which you are impatient. The decision is only for Allah. He relates the truth, and He is the best of deciders." (Al-An'am [6] : 57)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പറയുക: 'ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്. അവന്‍ സത്യാവസ്ഥ വിവരിച്ചുതരും. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവനത്രെ.' (അല്‍അന്‍ആം [6] : 57)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്‍മേലാണ് ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്തൊന്നിന് വേണ്ടി തിടുക്കം കൂട്ടുന്നുവോ അത് (ശിക്ഷ) എന്‍റെ പക്കലില്ല. (അതിന്‍റെ) തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്‌. അവന്‍ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.