Skip to main content

وَّاَنَّ الْمَسٰجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ اَحَدًاۖ  ( الجن: ١٨ )

wa-anna l-masājida
وَأَنَّ ٱلْمَسَٰجِدَ
And that the masajid
പള്ളികൾ എന്നും
lillahi
لِلَّهِ
(are) for Allah
അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും)
falā tadʿū
فَلَا تَدْعُوا۟
so (do) not call
ആകയാൽ നിങ്ങൾ വിളിക്കരുത്, പ്രാര്‍ത്ഥിക്കരുതു
maʿa l-lahi
مَعَ ٱللَّهِ
with Allah
അല്ലാഹുവിന്റെ കൂടെ
aḥadan
أَحَدًا
anyone
ഒരാളെയും

Wa annal masaajida lillaahi falaa tad'oo ma'al laahi ahadaa (al-Jinn 72:18)

English Sahih:

And [He revealed] that the masjids are for Allah, so do not invoke with Allah anyone. (Al-Jinn [72] : 18)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്. (അല്‍ജിന്ന് [72] : 18)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്[1] എന്നും.

[1] ഇന്നു ചില പണ്ഡിതന്മാര്‍ അല്ലാഹുവിന്റെ മസ്‌ജിദുകളില്‍ വെച്ചുതന്നെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന് പലതരം ന്യായങ്ങള്‍ പറഞ്ഞുണ്ടാക്കുകയും ഈ വചനത്തിനും ഇരുപതാം വചനത്തിനും തെറ്റായ അര്‍ഥങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട്.