Skip to main content

وَاِذَآ اُنْزِلَتْ سُوْرَةٌ اَنْ اٰمِنُوْا بِاللّٰهِ وَجَاهِدُوْا مَعَ رَسُوْلِهِ اسْتَأْذَنَكَ اُولُوا الطَّوْلِ مِنْهُمْ وَقَالُوْا ذَرْنَا نَكُنْ مَّعَ الْقٰعِدِيْنَ   ( التوبة: ٨٦ )

wa-idhā unzilat
وَإِذَآ أُنزِلَتْ
And when was revealed
അവതരിപ്പിക്കപ്പെട്ടാല്‍
sūratun
سُورَةٌ
a Surah
വല്ല സൂറത്തും, ഒരു അധ്യായം
an āminū
أَنْ ءَامِنُوا۟
that; believe
നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന്‌
bil-lahi
بِٱللَّهِ
in Allah
അല്ലാഹുവില്‍
wajāhidū
وَجَٰهِدُوا۟
and strive
നിങ്ങള്‍ സമരം ചെയ്യുകയും ചെയ്യുവിന്‍
maʿa rasūlihi
مَعَ رَسُولِهِ
with His Messenger
അവന്‍റെ റസൂലിന്‍റെ കൂടെ
is'tadhanaka
ٱسْتَـْٔذَنَكَ
ask your permission
നിന്നോട്‌ സമ്മതം (അനുമതി) തേടും, സമ്മതം തേടുകയായി
ulū l-ṭawli
أُو۟لُوا۟ ٱلطَّوْلِ
(the) men (of) wealth
കഴിവ്‌ (ശേഷി -ധന്യത- യോഗ്യത) ഉള്ളവര്‍
min'hum
مِنْهُمْ
among them
അവരില്‍ നിന്ന്‌
waqālū
وَقَالُوا۟
and said
അവര്‍ പറയുകയും ചെയ്യും.
dharnā
ذَرْنَا
"Leave us
ഞങ്ങളെ വിട്ടേക്കുക
nakun
نَكُن
(to) be
ഞങ്ങള്‍ ആയിക്കൊള്ളാം, ആയിരിക്കട്ടെ
maʿa l-qāʿidīna
مَّعَ ٱلْقَٰعِدِينَ
with those who sit"
ഇരിക്കുന്നവരോടൊപ്പം

Wa izaaa unzilat Sooratun an aaminoo billaahi wa jaahidoo ma'a Rasoolihis taazanaka uluttawli minhum wa qaaloo zarnaa nakum ma'alqaa 'ideen (at-Tawbah 9:86)

English Sahih:

And when a Surah was revealed [enjoining them] to believe in Allah and to fight with His Messenger, those of wealth among them asked your permission [to stay back] and said, "Leave us to be with them who sit [at home]." (At-Tawbah [9] : 86)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം നടത്തുകയും ചെയ്യുക'' എന്ന ആഹ്വാനവുമായി വല്ല അധ്യായവും അവതീര്‍ണമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ നിന്നോട് സമ്മതം തേടും. അവര്‍ പറയും: ''ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം.'' (അത്തൗബ [9] : 86)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്‍റെ ദൂതനോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക എന്ന് (നിര്‍ദേശിച്ചു കൊണ്ട്‌) വല്ല അദ്ധ്യായവും അവതരിപ്പിക്കപ്പെട്ടാല്‍ അവരുടെ കൂട്ടത്തില്‍ കഴിവുള്ളവര്‍ നിന്നോട് (യുദ്ധത്തിന് പോകാതിരിക്കാന്‍) സമ്മതം തേടുന്നതാണ്‌. അവര്‍ പറയും: ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ ഒഴിഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ ആകാം.