Skip to main content

ثُمَّ بَدَا لَهُمْ مِّنْۢ بَعْدِ مَا رَاَوُا الْاٰيٰتِ لَيَسْجُنُنَّهٗ حَتّٰى حِيْنٍ ࣖ   ( يوسف: ٣٥ )

thumma badā
ثُمَّ بَدَا
Then (it) appeared
പിന്നെ വെളിവായി (തോന്നി)
lahum
لَهُم
to them
അവര്‍ക്കു
min baʿdi
مِّنۢ بَعْدِ
after after
ശേഷമായിട്ടു
mā ra-awū
مَا رَأَوُا۟
[what] they had seen
അവര്‍ കണ്ടതിന്റെ
l-āyāti
ٱلْءَايَٰتِ
the signs
തെളിവുകള്‍, അടയാളങ്ങള്‍
layasjununnahu
لَيَسْجُنُنَّهُۥ
surely they should imprison him
അവര്‍ അദ്ദേഹത്തെ തടവിലാക്കുകതന്നെ ചെയ്യണമെന്നു
ḥattā ḥīnin
حَتَّىٰ حِينٍ
until a time
ഒരുകാലം (സമയം) വരെ

Summa badaa lahum mim ba'di maa ra-awul Aayaati layasjununnahoo hatta heen (Yūsuf 12:35)

English Sahih:

Then it appeared to them after they had seen the signs that he [i.e., al-Azeez] should surely imprison him for a time. (Yusuf [12] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

പിന്നീട് യൂസുഫിന്റെ നിരപരാധിത്വത്തിന്റെ തെളിവുകള്‍ കണ്ടറിഞ്ഞ ശേഷവും അദ്ദേഹത്തെ നിശ്ചിത അവധിവരെ ജയിലിലടക്കണമെന്ന് അവര്‍ക്ക് തോന്നി. (യൂസുഫ് [12] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌.[1]

[1] യൂസുഫ് കുറ്റക്കാരനല്ലെങ്കില്‍ പോലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ മാര്‍ഗം അവനെ തടവിലാക്കുകയാണെന്ന് പ്രഭുവിന് തോന്നി. യൂസുഫ് ഒരടിമ മാത്രമാണല്ലോ. അവര്‍ പ്രതാപവാന്മാരും. അപ്പോള്‍ അവരുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലല്ലോ.