Skip to main content

يٰبَنِيْٓ اِسْرَاۤءِيْلَ اذْكُرُوْا نِعْمَتِيَ الَّتِيْٓ اَنْعَمْتُ عَلَيْكُمْ وَاَوْفُوْا بِعَهْدِيْٓ اُوْفِ بِعَهْدِكُمْۚ وَاِيَّايَ فَارْهَبُوْنِ  ( البقرة: ٤٠ )

yābanī is'rāīla
يَٰبَنِىٓ إِسْرَٰٓءِيلَ
O Children (of) Israel!
ഇസ്‌റാഈല്‍ സന്തതികളേ
udh'kurū
ٱذْكُرُوا۟
Remember
നിങ്ങള്‍ ഓര്‍ക്കുവിന്‍
niʿ'matiya
نِعْمَتِىَ
My Favor
എന്‍റെ അനുഗ്രഹത്തെ
allatī anʿamtu
ٱلَّتِىٓ أَنْعَمْتُ
which I bestowed
ഞാന്‍ അനുഗ്രഹിച്ച
ʿalaykum
عَلَيْكُمْ
upon you
നിങ്ങളുടെ മേല്‍
wa-awfū
وَأَوْفُوا۟
and fulfill
നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍
biʿahdī
بِعَهْدِىٓ
My Covenant
എന്‍റെ കരാറിനെ
ūfi
أُوفِ
I will fulfill
ഞാന്‍ നിറവേറ്റും
biʿahdikum
بِعَهْدِكُمْ
your covenant
നിങ്ങളുടെ കരാറിനെ
wa-iyyāya
وَإِيَّٰىَ
and Me Alone
എന്നെ മാത്രം
fa-ir'habūni
فَٱرْهَبُونِ
fear [Me]
എന്നെ ഭയപ്പെടുവിന്‍

Yaa Baneee Israaa'eelaz kuroo ni'matiyal lateee an'amtu 'alaikum wa awfoo bi'Ahdeee oofi bi ahdikum wa iyyaaya farhaboon (al-Baq̈arah 2:40)

English Sahih:

O Children of Israel, remember My favor which I have bestowed upon you and fulfill My covenant [upon you] that I will fulfill your covenant [from Me], and be afraid of [only] Me. (Al-Baqarah [2] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ. എന്നോടുള്ള കരാര്‍ പൂര്‍ത്തീകരിക്കൂ. നിങ്ങളോടുള്ള കരാര്‍ ഞാനും പൂര്‍ത്തീകരിക്കാം. നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക. (അല്‍ബഖറ [2] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇസ്രായീല്‍ സന്തതികളേ,[1] ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ.

[1] ഇബ്‌റാഹീം നബി(عليه السلام)യുടെ പൗത്രനായ യഅ്ഖുബ് നബി(عليه السلام)യുടെ അപരനാമമാണ് ഇസ്‌റാഈല്‍. അദ്ദേഹത്തിൻ്റെ സന്തതി പരമ്പരയാണ് ഇസ്‌റാഈല്യര്‍. അല്ലാഹു അവര്‍ക്ക് നല്കിയ അപാരമായ അനുഗ്രഹങ്ങളെയും ആ അനുഗ്രഹങ്ങളുടെ നേരെ അവര്‍ നിഷേധനയം കൈക്കൊണ്ടപ്പോള്‍ അവര്‍ക്ക് നല്‍കിയ ശിക്ഷകളെയും വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും അനുസ്മരിപ്പിക്കുന്നുണ്ട്. അവരുടെ ചരിത്രത്തില്‍ നമുക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്.