Skip to main content

نُسَارِعُ لَهُمْ فِى الْخَيْرٰتِۗ بَلْ لَّا يَشْعُرُوْنَ  ( المؤمنون: ٥٦ )

nusāriʿu
نُسَارِعُ
We hasten
നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്)
lahum
لَهُمْ
to them
അവര്‍ക്ക്
fī l-khayrāti
فِى ٱلْخَيْرَٰتِۚ
in the good?
നന്മകളില്‍, നല്ല കാര്യങ്ങളില്‍
bal
بَل
Nay
പക്ഷേ, എന്നാല്‍
lā yashʿurūna
لَّا يَشْعُرُونَ
not they perceive
അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല

Nusaari'u lahum fil khairaat; bal laa yash'uroon (al-Muʾminūn 23:56)

English Sahih:

Is [because] We hasten for them good things? Rather, they do not perceive. (Al-Mu'minun [23] : 56)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

-നാമവര്‍ക്ക് നന്മവരുത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണെന്ന്? അല്ല; അവര്‍ സത്യാവസ്ഥ തിരിച്ചറിയുന്നില്ല. (അല്‍മുഅ്മിനൂന്‍ [23] : 56)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്?[1] അല്ല, അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല.

[1] സന്താനസമ്പല്‍സമൃദ്ധി ലഭിക്കുന്നവര്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ടവരാണെന്നും, അതുകൊണ്ടാണ് അല്ലാഹു സമൃദ്ധി നല്‍കിയതെന്നും ധരിച്ചുപോകരുത്. സമൃദ്ധി ഒരു പരീക്ഷണോപാധി മാത്രമാണ്. നന്മകൊണ്ടും തിന്മകൊണ്ടും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.