Skip to main content

فَكَيْفَ اِذَا جَمَعْنٰهُمْ لِيَوْمٍ لَّا رَيْبَ فِيْهِۗ وَوُفِّيَتْ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُوْنَ  ( آل عمران: ٢٥ )

fakayfa
فَكَيْفَ
Then how (will it be)
അപ്പോള്‍ (എന്നാല്‍) എങ്ങിനെയായിരിക്കും
idhā jamaʿnāhum
إِذَا جَمَعْنَٰهُمْ
when We will gather them
അവരെ നാം ഒരുമിച്ചു കൂട്ടിയാല്‍
liyawmin
لِيَوْمٍ
on a Day -
ഒരു ദിവസത്തിലേക്ക്
lā rayba
لَّا رَيْبَ
no doubt
സന്ദേഹമില്ലാത്ത
fīhi
فِيهِ
in it
അതില്‍
wawuffiyat
وَوُفِّيَتْ
And will be paid in full
നിറവേറ്റിക്കൊടുക്കപ്പെടുകയും ചെയ്യും
kullu nafsin
كُلُّ نَفْسٍ
every soul
ഓരോ ആത്മാവിനും, ദേഹത്തിനും, വ്യക്തിക്കും
mā kasabat
مَّا كَسَبَتْ
what it earned
അത് സമ്പാദിച്ചുവെച്ചത്
wahum
وَهُمْ
and they
അവര്‍, അവരാകട്ടെ
lā yuẓ'lamūna
لَا يُظْلَمُونَ
(will) not be wronged
അനീതി (അക്രമം) ചെയ്യപ്പെടുകയില്ല

Fakaifa izaa jama'naahum li Yawmil laa raiba fee wa wuffiyat kullu nafsim maa kasabat wa hum laa yuzlamoon (ʾĀl ʿImrān 3:25)

English Sahih:

So how will it be when We assemble them for a Day about which there is no doubt? And each soul will be compensated [in full for] what it earned, and they will not be wronged. (Ali 'Imran [3] : 25)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ അവസ്ഥ എന്തായിരിക്കും? അങ്ങനെ സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും അക്രമമുണ്ടാവില്ല. (ആലുഇംറാന്‍ [3] : 25)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

എന്നാല്‍ യാതൊരു സംശയത്തിനും ഇടയില്ലാത്ത ഒരു ദിവസത്തിനായി നാമവരെ ഒരുമിച്ചുകൂട്ടിയാല്‍ (അവരുടെ സ്ഥിതി) എങ്ങനെയായിരിക്കും? അന്ന് ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി കൊടുക്കപ്പെടുന്നതാണ്‌. ഒരു അനീതിയും അവരോട് കാണിക്കപ്പെടുന്നതല്ല.