Skip to main content

وَاصْبِرْ لِحُكْمِ رَبِّكَ فَاِنَّكَ بِاَعْيُنِنَا وَسَبِّحْ بِحَمْدِ رَبِّكَ حِيْنَ تَقُوْمُۙ   ( الطور: ٤٨ )

wa-iṣ'bir
وَٱصْبِرْ
So be patient
ക്ഷമിക്കുകയും ചെയ്യുക
liḥuk'mi rabbika
لِحُكْمِ رَبِّكَ
for (the) Command (of) your Lord
നിന്റെ റബ്ബിന്റെ വിധിക്കു
fa-innaka
فَإِنَّكَ
for indeed you
എന്നാല്‍ നിശ്ചയമായും നീ
bi-aʿyuninā
بِأَعْيُنِنَاۖ
(are) in Our Eyes
നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്)
wasabbiḥ
وَسَبِّحْ
And glorify
തസ്ബീഹു നടത്തുകയും ചെയ്യുക
biḥamdi rabbika
بِحَمْدِ رَبِّكَ
(the) praise (of) your Lord
നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു
ḥīna taqūmu
حِينَ تَقُومُ
when you arise
നീ എഴുന്നേല്‍ക്കുമ്പോള്‍

Wasbir lihukmi rabbika fa innaka bi-a'yuninaa wa sabbih bihamdi rabbika heena taqoom (aṭ-Ṭūr 52:48)

English Sahih:

And be patient, [O Muhammad], for the decision of your Lord, for indeed, you are in Our eyes [i.e., sight]. And exalt [Allah] with praise of your Lord when you arise (At-Tur [52] : 48)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അതിനാല്‍ നിന്റെ നാഥന്റെ തീരുമാനത്തെ ക്ഷമയോടെ കാത്തിരിക്കുക. നീ നമ്മുടെ കണ്‍പാടില്‍ തന്നെയാണ്. നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ നാഥനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക. (അത്ത്വൂര്‍ [52] : 48)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിന്‍റെ രക്ഷിതാവിന്‍റെ തീരുമാനത്തിന് നീ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക.[1] തീര്‍ച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. നീ എഴുന്നേല്‍ക്കുന്ന സമയത്ത് നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക.

[1] 'നിന്റെ രക്ഷിതാവിന്റെ തീരുമാനം നീ ക്ഷമാപൂര്‍വം സ്വീകരിക്കുക' എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.