Skip to main content

وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِۚ  ( الرحمن: ٤٦ )

waliman
وَلِمَنْ
But for (him) who
യാതൊരുവനുണ്ട്
khāfa
خَافَ
fears
ഭയപ്പെട്ട
maqāma rabbihi
مَقَامَ رَبِّهِۦ
(the) standing (before) his Lord
തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ
jannatāni
جَنَّتَانِ
(are) two gardens
രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

Wa liman khaafa maqaama rabbihee jannataan (ar-Raḥmān 55:46)

English Sahih:

But for he who has feared the position of his Lord are two gardens – (Ar-Rahman [55] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്. (അര്‍റഹ്മാന്‍ [55] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌.[1]

[1] 46 മുതല്‍ 60 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അല്ലാഹുവിങ്കല്‍ ഏറ്റവും സാമീപ്യം സിദ്ധിച്ച ദാസന്മാര്‍ക്കുള്ള പ്രതിഫലത്തെ പറ്റിയും 62 മുതല്‍ 76 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിക്കുന്നത് അതിന്റെ താഴെ പദവിയിലുള്ള സത്യവിശ്വാസികള്‍ക്കുള്ള പ്രതിഫലത്തെ പറ്റിയുമാണെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം.