يُّدْخِلُ مَنْ يَّشَاۤءُ فِيْ رَحْمَتِهٖۗ وَالظّٰلِمِيْنَ اَعَدَّ لَهُمْ عَذَابًا اَلِيْمًا ࣖ ( الانسان: ٣١ )
yud'khilu
يُدْخِلُ
അവന്‍ പ്രവേശിപ്പിക്കും
man yashāu
مَن يَشَآءُ
താന്‍ ഉദ്ദേശിക്കുന്നവരെ
fī raḥmatihi
فِى رَحْمَتِهِۦۚ
തന്റെ കാരുണ്യത്തില്‍
wal-ẓālimīna
وَٱلظَّٰلِمِينَ
അക്രമികള്‍ക്കോ
aʿadda lahum
أَعَدَّ لَهُمْ
അവര്‍ക്കവന്‍ ഒരുക്കിയിരിക്കുന്നു
ʿadhāban alīman
عَذَابًا أَلِيمًۢا
വേദനയേറിയ ശിക്ഷ
താനിച്ഛിക്കുന്നവരെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കുന്നു. അക്രമികള്‍ക്കോ, നോവേറിയ ശിക്ഷയാണ് അവന്‍ ഒരുക്കിവെച്ചിരിക്കുന്നത്.