Skip to main content

وَاَمَّا مَنْ خَافَ مَقَامَ رَبِّهٖ وَنَهَى النَّفْسَ عَنِ الْهَوٰىۙ  ( النازعات: ٤٠ )

wa-ammā man khāfa
وَأَمَّا مَنْ خَافَ
But as for (him) who feared
അപ്പോള്‍ പേടിച്ചവനോ, യാതൊരുവന്‍ ഭയപ്പെട്ടുവോ
maqāma rabbihi
مَقَامَ رَبِّهِۦ
standing (before) his Lord
തന്റെ റബ്ബിന്റെ സ്ഥാനം (റബ്ബിങ്കല്‍ നില്‍ക്കുന്നതിനെ)
wanahā l-nafsa
وَنَهَى ٱلنَّفْسَ
and restrained his soul
മനസ്സിനെ (ദേഹത്തെ) വിലക്കുക (തടയുക)കയും ചെയ്ത
ʿani l-hawā
عَنِ ٱلْهَوَىٰ
from the vain desires
ഇച്ഛയില്‍ നിന്ന്

Wa ammaa man khaafa maqaama Rabbihee wa nahan nafsa 'anil hawaa (an-Nāziʿāt 79:40)

English Sahih:

But as for he who feared the position of his Lord and prevented the soul from [unlawful] inclination, (An-Nazi'at [79] : 40)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവിനെ ശാരീരികേച്ഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ, (അന്നാസിആത്ത് [79] : 40)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ[1] ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ

[1] 'രക്ഷിതാവിന്റെ സ്ഥാനം' എന്നതിന് രക്ഷിതാവിന്റെ മുമ്പില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ വിചാരണയ്ക്ക് വിധേയനായി നില്ക്കുന്ന സ്ഥാനം, ആ നില്പ് എന്നാണ് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്.