Skip to main content

لِيَجْزِيَ اللّٰهُ كُلَّ نَفْسٍ مَّا كَسَبَتْۗ اِنَّ اللّٰهَ سَرِيْعُ الْحِسَابِ   ( ابراهيم: ٥١ )

liyajziya
لِيَجْزِىَ
പ്രതിഫലം നല്‍കുവാന്‍ വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
kulla nafsin
كُلَّ نَفْسٍ
എല്ലാ വ്യക്തിക്കും (ദേഹത്തിനും, ആത്മാവിനും)
mā kasabat
مَّا كَسَبَتْۚ
അതു സമ്പാദിച്ച (പ്രവര്‍ത്തിച്ച)തിനു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
sarīʿu
سَرِيعُ
വേഗതയുള്ളവനാണ്
l-ḥisābi
ٱلْحِسَابِ
വിചാരണ.

എല്ലാ ഓരോരുത്തര്‍ക്കും അവര്‍ സമ്പാദിച്ചതിന്റെ പ്രതിഫലം അല്ലാഹു നല്‍കാന്‍ വേണ്ടിയാണിത്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്; തീര്‍ച്ച.

തഫ്സീര്‍

هٰذَا بَلٰغٌ لِّلنَّاسِ وَلِيُنْذَرُوْا بِهٖ وَلِيَعْلَمُوْٓا اَنَّمَا هُوَ اِلٰهٌ وَّاحِدٌ وَّلِيَذَّكَّرَ اُولُوا الْاَلْبَابِ ࣖ   ( ابراهيم: ٥٢ )

hādhā
هَٰذَا
ഇതു
balāghun
بَلَٰغٌ
ഒരു സന്ദേശമാണ് (എത്തിക്കാനുള്ളതാണ്)
lilnnāsi
لِّلنَّاسِ
മനുഷ്യര്‍ക്കു
waliyundharū
وَلِيُنذَرُوا۟
അവര്‍ താക്കീതു (മുന്നറിയിപ്പു) നല്‍കപ്പെടുവാനും
bihi
بِهِۦ
അതുകൊണ്ടു, ഇതുമൂലം
waliyaʿlamū
وَلِيَعْلَمُوٓا۟
അവര്‍ അറിയുവാനും
annamā huwa
أَنَّمَا هُوَ
അവന്‍ മാത്രം എന്നു
ilāhun wāḥidun
إِلَٰهٌ وَٰحِدٌ
ഏകനായ ആരാധ്യന്‍ (എന്നു)
waliyadhakkara
وَلِيَذَّكَّرَ
ഉറ്റാലോചിക്കുവാനും
ulū l-albābi
أُو۟لُوا۟ ٱلْأَلْبَٰبِ
ബുദ്ധിമാന്‍മാര്‍.

ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും.

തഫ്സീര്‍