Skip to main content

وَرَفَعْنَا فَوْقَهُمُ الطُّوْرَ بِمِيْثَاقِهِمْ وَقُلْنَا لَهُمُ ادْخُلُوا الْبَابَ سُجَّدًا وَّقُلْنَا لَهُمْ لَا تَعْدُوْا فِى السَّبْتِ وَاَخَذْنَا مِنْهُمْ مِّيْثَاقًا غَلِيْظًا  ( النساء: ١٥٤ )

warafaʿnā
وَرَفَعْنَا
And We raised
നാം ഉയര്‍ത്തുകയും ചെയ്തു
fawqahumu
فَوْقَهُمُ
over them
അവര്‍ക്കുമീതെ
l-ṭūra
ٱلطُّورَ
the mount
ത്വൂറിനെ (പര്‍വ്വതത്തെ - സീനാമലയെ)
bimīthāqihim
بِمِيثَٰقِهِمْ
for their covenant
അവരുടെ ഉറപ്പ് (കരാര്‍) സംബന്ധിച്ചു (നിമിത്തം)
waqul'nā lahumu
وَقُلْنَا لَهُمُ
and We said to them
അവരോട് നാം പറയുകയും ചെയ്തു
ud'khulū
ٱدْخُلُوا۟
"Enter
നിങ്ങള്‍ പ്രവേശിക്കുവിന്‍
l-bāba
ٱلْبَابَ
the gate
(പടി) വാതില്‍
sujjadan
سُجَّدًا
prostrating"
സുജൂദ് ചെയ്യുന്നവരായി (ചെയ്തുകൊണ്ട്)
waqul'nā lahum
وَقُلْنَا لَهُمْ
And We said to them
അവരോട് നാം പറയുകയും ചെയ്തു
lā taʿdū
لَا تَعْدُوا۟
"(Do) not transgress
നിങ്ങള്‍ അതിക്രമിക്കരുത്, ക്രമം തെറ്റരുത്
fī l-sabti
فِى ٱلسَّبْتِ
in the Sabbath"
സബ്തില്‍, ശബ്ബത്താചരണത്തില്‍
wa-akhadhnā
وَأَخَذْنَا
And We took
നാം എടുക്കുക (വാങ്ങുക) യും ചെയ്തു
min'hum
مِنْهُم
from them
അവരില്‍ നിന്ന്, അവരോട്
mīthāqan
مِّيثَٰقًا
a covenant
ഉറപ്പ്, കരാര്‍, ഉടമ്പടി
ghalīẓan
غَلِيظًا
solemn
കനത്ത, ശക്തമായ, കടുത്ത

Wa rafa'naa fawqahumut Toora bimeesaaqihim wa qulnaa lahumud khulul baaba sujjadanw wa qulnaa lahum laa ta'doo fis Sabti wa akhaznaa minhum meesaaqan ghaleezaa (an-Nisāʾ 4:154)

English Sahih:

And We raised over them the mount for [refusal of] their covenant; and We said to them, "Enter the gate bowing humbly"; and We said to them, "Do not transgress on the sabbath"; and We took from them a solemn covenant. (An-Nisa [4] : 154)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (അന്നിസാഅ് [4] : 154)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത് നാളില്‍ അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര്‍ നാമവരോട് വാങ്ങുകയും ചെയ്തു.