Skip to main content

وَلِكُلٍّ جَعَلْنَا مَوَالِيَ مِمَّا تَرَكَ الْوَالِدٰنِ وَالْاَقْرَبُوْنَ ۗ وَالَّذِيْنَ عَقَدَتْ اَيْمَانُكُمْ فَاٰتُوْهُمْ نَصِيْبَهُمْ ۗ اِنَّ اللّٰهَ كَانَ عَلٰى كُلِّ شَيْءٍ شَهِيْدًا ࣖ   ( النساء: ٣٣ )

walikullin
وَلِكُلٍّ
And for all
എല്ലാവര്‍ക്കും, എല്ലാറ്റിനും
jaʿalnā
جَعَلْنَا
We (have) made
നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
mawāliya
مَوَٰلِىَ
heirs
ബന്ധപ്പെട്ടവരെ (അവകാശികളെ)
mimmā taraka
مِمَّا تَرَكَ
of what (is) left
വിട്ടുപോയതിന്, വിട്ടുപോയതില്‍ നിന്ന്
l-wālidāni
ٱلْوَٰلِدَانِ
(by) the parents
മാതാപിതാക്കള്‍
wal-aqrabūna
وَٱلْأَقْرَبُونَۚ
and the relatives
അടുത്ത കുടുംബങ്ങളും (അധികം അടുത്ത ബന്ധുക്കളും)
wa-alladhīna
وَٱلَّذِينَ
And those whom
യാതൊരുകൂട്ടര്‍
ʿaqadat
عَقَدَتْ
pledged
കെട്ടിയിരിക്കുന്നു, ഉറപ്പിച്ചു, സ്ഥാപിച്ചു(വോ)
aymānukum
أَيْمَٰنُكُمْ
your right hands -
നിങ്ങളുടെ സത്യങ്ങള്‍, വലങ്കൈകള്‍
faātūhum
فَـَٔاتُوهُمْ
then give them
എന്നാലവര്‍ക്ക് നിങ്ങള്‍ കൊടുക്കുവിന്‍
naṣībahum
نَصِيبَهُمْۚ
their share
അവരുടെ ഓഹരി
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
over every thing
എല്ലാകാര്യത്തിനും, വസ്തുവിന്‍റെമേലും
shahīdan
شَهِيدًا
a Witness
സാക്ഷി (ദൃക്‌സാക്ഷി)

Wa likullin ja'alnaa ma waaliya mimmaa tarakal waalidaani wal aqraboon; wallazeena 'aqadat aimaanukum fa aatoohum naseebahum; innal laaha kaana 'alaa kulli shai'in Shaheedaa (an-Nisāʾ 4:33)

English Sahih:

And for all, We have made heirs to what is left by parents and relatives. And to those whom your oaths have bound [to you] – give them their share. Indeed Allah is ever, over all things, a Witness. (An-Nisa [4] : 33)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിനൊക്കെയും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങള്‍ ഉടമ്പടി ബന്ധം സ്ഥാപിച്ചവര്‍ക്ക് അവരുടെ വിഹിതം നല്‍കുക. സംശയമില്ല; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്. (അന്നിസാഅ് [4] : 33)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്‌. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.[1] തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു

[1] അറബികള്‍ വലതുകൈകള്‍ നീട്ടി പരസ്പരം ഹസ്തദാനം ചെയ്തുകൊണ്ടായിരുന്നു കരാറുകള്‍ ഉറപ്പിച്ചിരുന്നത്. വിവാഹക്കരാറില്‍ ഏര്‍പ്പെട്ടവര്‍ക്ക് (ഭാര്യാഭര്‍ത്താക്കള്‍ക്ക്) നിങ്ങള്‍ സ്വത്തില്‍ അവകാശം നല്‍കണം എന്നാണ് ഒരു വിഭാഗം മുഫസ്സിറുകള്‍ ഇതിന് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. സ്‌നേഹബന്ധത്തിന്‍റെയോ ആദര്‍ശബന്ധത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തന്‍റെ സ്വത്തില്‍ അവകാശം നല്‍കാമെന്ന് കരാര്‍ ചെയ്യുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്നും, ഈ അവകാശം അനന്തരാവകാശ നിയമം അവതരിപ്പിക്കപ്പെട്ടതോടെ റദ്ദായിപ്പോയിരിക്കുന്നുവെന്നുമാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും അഭിപ്രായം.