Skip to main content

وَمَا يُلَقّٰىهَآ اِلَّا الَّذِيْنَ صَبَرُوْاۚ وَمَا يُلَقّٰىهَآ اِلَّا ذُوْ حَظٍّ عَظِيْمٍ  ( فصلت: ٣٥ )

wamā yulaqqāhā
وَمَا يُلَقَّىٰهَآ
And not it is granted
അതു കണ്ടെത്തിക്കപ്പെടുകയില്ല (എത്തപ്പെടുക - ലഭിക്കുക - യില്ല)
illā
إِلَّا
except
ഒഴികെ
alladhīna ṣabarū
ٱلَّذِينَ صَبَرُوا۟
(to) those who (are) patient
ക്ഷമിച്ചവർ, സഹിച്ചവർ
wamā yulaqqāhā
وَمَا يُلَقَّىٰهَآ
and not it is granted
അതു കണ്ടെത്തപ്പെടുന്ന (ലഭിക്കുന്ന) തുമല്ല
illā dhū ḥaẓẓin
إِلَّا ذُو حَظٍّ
except (to the) owner (of) fortune
ഭാഗ്യമുള്ളവനല്ലാതെ
ʿaẓīmin
عَظِيمٍ
great
വമ്പിച്ച, മഹത്തായ

Wa maa yulaqqaahaaa illal lazeena sabaroo wa maa yulaqqaahaaa illaa zoo hazzin 'azeem (Fuṣṣilat 41:35)

English Sahih:

But none is granted it except those who are patient, and none is granted it except one having a great portion [of good]. (Fussilat [41] : 35)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല. (ഹാമീം അസ്സജദ [41] : 35)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.[1]

[1] തെറിക്ക് പകരം തെറി, തൊഴിക്ക് പകരം തൊഴി എന്ന നിലപാട് സ്വീകരിക്കാനേ പലര്‍ക്കും കഴിയൂ. ശകാരിക്കുന്നവന് ശകാരത്തിന്പകരം സ്‌നേഹം തിരിച്ചു നല്കിയാല്‍ അത് വഴി ഇരുപക്ഷത്തിനും ഉണ്ടാകാനിരിക്കുന്ന നേട്ടത്തെപ്പറ്റിയുള്ള ദീര്‍ഘവീക്ഷണം അല്ലാഹുവിന്റെ അനുഗൃഹീത ദാസന്മാര്‍ക്ക് മാത്രം ലഭിക്കുന്ന സിദ്ധിയത്രെ.