Skip to main content

وَجَاوَزْنَا بِبَنِيْٓ اِسْرَاۤءِيْلَ الْبَحْرَ فَاَتَوْا عَلٰى قَوْمٍ يَّعْكُفُوْنَ عَلٰٓى اَصْنَامٍ لَّهُمْ ۚقَالُوْا يٰمُوْسَى اجْعَلْ لَّنَآ اِلٰهًا كَمَا لَهُمْ اٰلِهَةٌ ۗقَالَ اِنَّكُمْ قَوْمٌ تَجْهَلُوْنَ  ( الأعراف: ١٣٨ )

wajāwaznā
وَجَٰوَزْنَا
And We led across
നാം വിട്ടു കടക്കുകയും ചെയ്തു (നാം കടത്തി)
bibanī is'rāīla
بِبَنِىٓ إِسْرَٰٓءِيلَ
(the) Children (of) Israel
ഇസ്രാഈല്‍ സന്തതികളെ
l-baḥra
ٱلْبَحْرَ
the sea
സമുദ്രം (ആ) കടല്‍
fa-ataw
فَأَتَوْا۟
Then they came
എന്നിട്ടവര്‍ വന്നു, അങ്ങനെ അവര്‍ ചെന്നു
ʿalā qawmin
عَلَىٰ قَوْمٍ
upon a people
ഒരു ജനതയുടെ അടുക്കല്‍, ജനതയില്‍, ജനതയിലൂടെ
yaʿkufūna
يَعْكُفُونَ
devoted
അവര്‍ ഭജനമിരിക്കുന്നു
ʿalā aṣnāmin
عَلَىٰٓ أَصْنَامٍ
to idols
ചില ബിംബങ്ങളുടെ അടുക്കല്‍
lahum
لَّهُمْۚ
of theirs
തങ്ങളുടെ
qālū
قَالُوا۟
They said
അവര്‍ പറഞ്ഞു
yāmūsā
يَٰمُوسَى
"O Musa!
മൂസാ
ij'ʿal lanā
ٱجْعَل لَّنَآ
Make for us
ഞങ്ങള്‍ക്കു നീ (താങ്കള്‍) ഏര്‍പ്പെടുത്തിത്തരുക, ആക്കിത്തരണം
ilāhan
إِلَٰهًا
a god
ഒരാരാധ്യ വസ്തുവെ (ദൈവത്തെ)
kamā lahum
كَمَا لَهُمْ
like what they have
അവര്‍ക്കു (ഇവര്‍ക്കു) ള്ളതുപോലെ
ālihatun
ءَالِهَةٌۚ
gods
ആരാധ്യ വസ്തുക്കള്‍ (ദൈവങ്ങള്‍)
qāla
قَالَ
He said
അദ്ദേഹം പറഞ്ഞു
innakum
إِنَّكُمْ
"Indeed, you
നിശ്ചയമായും നിങ്ങള്‍
qawmun
قَوْمٌ
(are) a people
ഒരു ജനതയാണു
tajhalūna
تَجْهَلُونَ
ignorant
വിവരമില്ലാത്ത (അജ്ഞരായ - വിഡ്ഢികളായ - മൂഢന്മാരായ).

Wa jaawaznaa bi Banneee Israaa'eelal bahra fa ataw 'alaa qawminy ya'kufoona 'alaaa asnaamil lahum; qaaloo yaa Moosaj'al lanaa ilaahan kamaa lahum aalihah; qaala innakum qawmun tajhaloon (al-ʾAʿrāf 7:138)

English Sahih:

And We took the Children of Israel across the sea; then they came upon a people intent in devotion to [some] idols of theirs. They [the Children of Israel] said, "O Moses, make for us a god just as they have gods." He said, "Indeed, you are a people behaving ignorantly. (Al-A'raf [7] : 138)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹപൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: ''മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതുപോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക.'' മൂസാ പറഞ്ഞു: ''നിങ്ങളൊരു വിവരംകെട്ട ജനം തന്നെ.'' (അല്‍അഅ്റാഫ് [7] : 138)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി.) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക് ആരാധ്യരുള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യനെ നീ ഏര്‍പെടുത്തിത്തരണം.[1] അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.

[1] ഒരു പ്രവാചകൻ്റെ ശിക്ഷണത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ പോലും ബഹുദൈവാരാധനക്കുളള പൈശാചിക പ്രലോഭനം എത്ര തീവ്രമാണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു