Skip to main content

وَاِذَا قِيْلَ لَهُمُ اتَّقُوْا مَا بَيْنَ اَيْدِيْكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُوْنَ  ( يس: ٤٥ )

wa-idhā qīla lahumu
وَإِذَا قِيلَ لَهُمُ
And when it is said to them
അവരോടു പറയപ്പെട്ടാല്‍
ittaqū
ٱتَّقُوا۟
"Fear
നിങ്ങള്‍ സൂക്ഷിക്കുവിന്‍ എന്നു
mā bayna aydīkum
مَا بَيْنَ أَيْدِيكُمْ
what (is) before you (is) before you
നിങ്ങളുടെ മുമ്പിലുള്ളതു
wamā khalfakum
وَمَا خَلْفَكُمْ
and what (is) behind you
നിങ്ങളുടെ പിമ്പിലുള്ളതും
laʿallakum
لَعَلَّكُمْ
so that you may
നിങ്ങളായേക്കാം, ആകുവാന്‍
tur'ḥamūna
تُرْحَمُونَ
receive mercy"
നിങ്ങള്‍ കരുണചെയ്യപ്പെടും

Wa izaa qeela lahumuttaqoo maa baina aideekum wa maa khalfakum la'allakum turhamoon (Yāʾ Sīn 36:45)

English Sahih:

But when it is said to them, "Beware of what is before you and what is behind you; perhaps you will receive mercy..." (Ya-Sin [36] : 45)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

''നിങ്ങള്‍ക്കു മുമ്പില്‍ സംഭവിക്കാനിരിക്കുന്നതും പിറകില്‍ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്കു കാരുണ്യം കിട്ടിയേക്കാം'' എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല. (യാസീന്‍ [36] : 45)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളുടെ മുമ്പില്‍ വരാനിരിക്കുന്നതും, നിങ്ങളുടെ പിന്നില്‍ കഴിഞ്ഞതുമായ ശിക്ഷയെ നിങ്ങള്‍ സൂക്ഷിക്കുക.[1] നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം എന്ന് അവരോട് പറയപ്പെട്ടാല്‍ (അവരത് അവഗണിക്കുന്നു.)

[1] സത്യനിഷേധികളും ധിക്കാരികളുമായിരുന്ന പൂര്‍വികര്‍ക്ക് വന്നുഭവിച്ച ശിക്ഷയെപ്പറ്റിയും, മരണാനന്തരം വരാനിരിക്കുന്ന പരലോകശിക്ഷയെപ്പറ്റിയും ഓര്‍ത്ത് നിങ്ങള്‍ സൂക്ഷ്മത പാലിക്കുക - ഇതായിരുന്നു അവര്‍ അവഗണിച്ചു തള്ളിയ ഉദ്‌ബോധനം.