۞ وَمَا كَانَ لِبَشَرٍ اَنْ يُّكَلِّمَهُ اللّٰهُ اِلَّا وَحْيًا اَوْ مِنْ وَّرَاۤئِ حِجَابٍ اَوْ يُرْسِلَ رَسُوْلًا فَيُوْحِيَ بِاِذْنِهٖ مَا يَشَاۤءُ ۗاِنَّهٗ عَلِيٌّ حَكِيْمٌ ( الشورى: ٥١ )
wamā kāna
وَمَا كَانَ
ഇല്ല, ഉണ്ടാകയില്ല
libasharin
لِبَشَرٍ
ഒരു മനുഷ്യന്നും
an yukallimahu
أَن يُكَلِّمَهُ
അവനോടു സംസാരിക്കൽ
illā waḥyan
إِلَّا وَحْيًا
വഹ്‌യ് (ബോധനം) ആയിട്ടല്ലാതെ
aw min warāi
أَوْ مِن وَرَآئِ
അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന്
ḥijābin
حِجَابٍ
ഒരു മറയുടെ
aw yur'sila
أَوْ يُرْسِلَ
അല്ലെങ്കിൽ അയക്കുക
rasūlan
رَسُولًا
ഒരു ദൂതനെ
fayūḥiya
فَيُوحِىَ
എന്നിട്ട് ബോധനം നൽകുക
bi-idh'nihi
بِإِذْنِهِۦ
അവൻെറ അനുമതി (സമ്മത)പ്രകാരം
mā yashāu
مَا يَشَآءُۚ
അവൻ ഉദ്ദേശിക്കുന്നത്
innahu ʿaliyyun
إِنَّهُۥ عَلِىٌّ
നിശ്ചയമായും അവൻ ഉന്നതനാകുന്നു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്, യുക്തിമാനാണ്
അല്ലാഹു ഒരു മനുഷ്യനോടും നേര്‍ക്കുനേരെ സംസാരിക്കാറില്ല. അതുണ്ടാവുന്നത് ഒന്നുകില്‍ ദിവ്യബോധനത്തിലൂടെയാണ്. അല്ലെങ്കില്‍ മറയ്ക്കുപിന്നില്‍ നിന്ന്, അതുമല്ലെങ്കില്‍ ഒരു ദൂതനെ അയച്ചുകൊണ്ട്. അങ്ങനെ അല്ലാഹുവിന്റെ അനുമതിയോടെ അവനിച്ഛിക്കുന്നത് ആ ദൂതനിലൂടെ ബോധനം നല്‍കുന്നു. സംശയമില്ല; അല്ലാഹു അത്യുന്നതനാണ്. യുക്തിമാനും.
തഫ്സീര്‍وَكَذٰلِكَ اَوْحَيْنَآ اِلَيْكَ رُوْحًا مِّنْ اَمْرِنَا ۗمَا كُنْتَ تَدْرِيْ مَا الْكِتٰبُ وَلَا الْاِيْمَانُ وَلٰكِنْ جَعَلْنٰهُ نُوْرًا نَّهْدِيْ بِهٖ مَنْ نَّشَاۤءُ مِنْ عِبَادِنَا ۗوَاِنَّكَ لَتَهْدِيْٓ اِلٰى صِرَاطٍ مُّسْتَقِيْمٍۙ ( الشورى: ٥٢ )
wakadhālika
وَكَذَٰلِكَ
അപ്രകാരംതന്നെ
awḥaynā ilayka
أَوْحَيْنَآ إِلَيْكَ
നിനക്ക് നാം വഹ്‌യ് നൽകിയിരിക്കുന്നു
rūḥan
رُوحًا
ഒരു ആത്മാവിനെ
min amrinā
مِّنْ أَمْرِنَاۚ
നമ്മുടെ കൽപനയിൽ
mā kunta tadrī
مَا كُنتَ تَدْرِى
നീ അറിയുമായിരുന്നില്ല
mā l-kitābu
مَا ٱلْكِتَٰبُ
വേദഗ്രന്ഥമെന്താണെന്ന്
walā l-īmānu
وَلَا ٱلْإِيمَٰنُ
സത്യവിശ്വാസവും (എന്താണെന്ന്) ഇല്ല
walākin jaʿalnāhu
وَلَٰكِن جَعَلْنَٰهُ
എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു
nūran
نُورًا
ഒരു പ്രകാശം, വെളിച്ചം
nahdī bihi
نَّهْدِى بِهِۦ
അതുമൂലം നാം മാർഗ്ഗദർശനം ചെയ്യുന്നു
man nashāu
مَن نَّشَآءُ
നാമുദ്ദേശിക്കുന്നവർക്ക്
min ʿibādinā
مِنْ عِبَادِنَاۚ
നമ്മുടെ അടിയാൻമാരിൽ നിന്ന്
wa-innaka latahdī
وَإِنَّكَ لَتَهْدِىٓ
നീയും തന്നെ മാർഗ്ഗദർശനം നൽകുന്നു
ilā ṣirāṭin
إِلَىٰ صِرَٰطٍ
ഒരു പാതയിലേക്ക്
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ, നേരായ
ഇവ്വിധം നാം നിനക്ക് നമ്മുടെ കല്‍പനയാല്‍ ചൈതന്യവത്തായ ഒരു സന്ദേശം ബോധനം നല്‍കിയിരിക്കുന്നു. എന്താണ് വേദപുസ്തകം, എന്താണ് വിശ്വാസം എന്നൊന്നും നിനക്കറിയുമായിരുന്നില്ല. അങ്ങനെ ആ സന്ദേശത്തെ നാമൊരു വെളിച്ചമാക്കിയിരിക്കുന്നു. അതുവഴി നമ്മുടെ ദാസന്മാരില്‍ നിന്ന് നാം ഇച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു. തീര്‍ച്ചയായും നീ നേര്‍മാര്‍ഗത്തിലേക്കാണ് വഴി നടത്തുന്നത്;
തഫ്സീര്‍صِرَاطِ اللّٰهِ الَّذِيْ لَهٗ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ اَلَآ اِلَى اللّٰهِ تَصِيْرُ الْاُمُوْرُ ࣖ ( الشورى: ٥٣ )
ṣirāṭi l-lahi
صِرَٰطِ ٱللَّهِ
അതായത് അല്ലാഹുവിൻെറ പാത
alladhī
ٱلَّذِى
യാതൊരുവനായ
lahu mā fī l-samāwāti
لَهُۥ مَا فِى ٱلسَّمَٰوَٰتِ
അവന്നാണ് ആകാശങ്ങളിലുളളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുളളതും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കത്രെ
taṣīru
تَصِيرُ
ആയിത്തീരുന്നത്, പരിണമിക്കുന്നത്
l-umūru
ٱلْأُمُورُ
കാര്യങ്ങൾ
ആകാശഭൂമികളിലുള്ളവയുടെയെല്ലാം ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്. അറിയുക: കാര്യങ്ങളൊക്കെയും മടങ്ങിയെത്തുക അല്ലാഹുവിങ്കലാണ്.
തഫ്സീര്‍- القرآن الكريم - سورة الشورى٤٢
Ash-Shuraa (Surah 42)