وَاِذَآ اَنْعَمْنَا عَلَى الْاِنْسَانِ اَعْرَضَ وَنَاٰ بِجَانِبِهٖۚ وَاِذَا مَسَّهُ الشَّرُّ فَذُوْ دُعَاۤءٍ عَرِيْضٍ ( فصلت: ٥١ )
wa-idhā anʿamnā
وَإِذَآ أَنْعَمْنَا
നാം അനുഗ്രഹം ചെയ്താൽ
ʿalā l-insāni
عَلَى ٱلْإِنسَٰنِ
മനുഷ്യന്റെ മേൽ
aʿraḍa
أَعْرَضَ
അവൻ തിരിഞ്ഞുകളയും
wanaā
وَنَـَٔا
അവൻ അകന്നു (ഒഴിഞ്ഞു) പോകയും ചെയ്യും
bijānibihi
بِجَانِبِهِۦ
അവന്റെ പാർശ്വവുമായി, പാർശ്വംകൊണ്ടു
wa-idhā massahu
وَإِذَا مَسَّهُ
അവനെ സ്പർശിച്ചാൽ, തൊട്ടാൽ
l-sharu
ٱلشَّرُّ
ദോഷം, തിന്മ
fadhū duʿāin
فَذُو دُعَآءٍ
അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കും
ʿarīḍin
عَرِيضٍ
വിശാല (വിസ്‌തൃത)മായ
മനുഷ്യന് നാം വല്ല ഔദാര്യവും ചെയ്യുമ്പോള്‍ അവനത് അവഗണിക്കുന്നു. അഹന്ത നടിക്കുന്നു. വല്ല വിപത്തും അവനെ ബാധിച്ചാലോ, അവനതാ ദീര്‍ഘമായ പ്രാര്‍ഥനയിലേര്‍പ്പെടുന്നു.
തഫ്സീര്‍قُلْ اَرَءَيْتُمْ اِنْ كَانَ مِنْ عِنْدِ اللّٰهِ ثُمَّ كَفَرْتُمْ بِهٖ مَنْ اَضَلُّ مِمَّنْ هُوَ فِيْ شِقَاقٍۢ بَعِيْدٍ ( فصلت: ٥٢ )
ara-aytum
أَرَءَيْتُمْ
നിങ്ങൾ കണ്ടുവോ
in kāna
إِن كَانَ
അതാണെങ്കിൽ
min ʿindi l-lahi
مِنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ പക്കൽ നിന്നു
thumma
ثُمَّ
എന്നിട്ടു (പിന്നെ)
kafartum
كَفَرْتُم
നിങ്ങൾ അവിശ്വസിച്ചു, അവിശ്വസിച്ചിരിക്കയാണ്
man aḍallu
مَنْ أَضَلُّ
ആരാണ് അധികം വഴിപിഴച്ചവൻ
mimman
مِمَّنْ
ഒരുവനെക്കാൾ
fī shiqāqin
فِى شِقَاقٍۭ
കക്ഷിത്വത്തിൽ (ചേരിപിരിവിൽ, ഭിന്നിപ്പിൽ ആകുന്നു)
baʿīdin
بَعِيدٍ
വിദൂരമായ, അകന്ന
ചോദിക്കുക: ഈ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതുതന്നെയായിരിക്കുകയും എന്നിട്ട് നിങ്ങളതിനെ തള്ളിപ്പറയുകയും അങ്ങനെ ഇതിനോടുള്ള എതിര്‍പ്പില്‍ ഏറെ ദൂരം പിന്നിട്ടവനായിത്തീരുകയുമാണെങ്കില്‍ അവനെക്കാള്‍ പിഴച്ചവനായി ആരാണുണ്ടാവുകയെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
തഫ്സീര്‍سَنُرِيْهِمْ اٰيٰتِنَا فِى الْاٰفَاقِ وَفِيْٓ اَنْفُسِهِمْ حَتّٰى يَتَبَيَّنَ لَهُمْ اَنَّهُ الْحَقُّۗ اَوَلَمْ يَكْفِ بِرَبِّكَ اَنَّهٗ عَلٰى كُلِّ شَيْءٍ شَهِيْدٌ ( فصلت: ٥٣ )
sanurīhim
سَنُرِيهِمْ
അവർക്കു നാം അടുത്തു കാട്ടിക്കൊടുക്കും
āyātinā
ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങൾ
fī l-āfāqi
فِى ٱلْءَافَاقِ
നാനാ ഭാഗങ്ങളിൽ, പല മണ്ഡലങ്ങളിൽ
wafī anfusihim
وَفِىٓ أَنفُسِهِمْ
അവരിൽ തന്നെയും
ḥattā yatabayyana
حَتَّىٰ يَتَبَيَّنَ
വ്യക്തമാകുന്നതുവരെ, അങ്ങിനെ സ്പഷ്ടമാകും
annahu l-ḥaqu
أَنَّهُ ٱلْحَقُّۗ
അതു യഥാർത്ഥമാണെന്നു
awalam yakfi
أَوَلَمْ يَكْفِ
പോരേ, മതിയാവുകയില്ലേ
birabbika
بِرَبِّكَ
നിന്റെ റബ്ബ് തന്നെ
annahu
أَنَّهُۥ
അതായതു അവനാണെന്നുള്ളതു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
shahīdun
شَهِيدٌ
ദൃക്‌സാക്ഷിയാണ്
അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍?
തഫ്സീര്‍اَلَآ اِنَّهُمْ فِيْ مِرْيَةٍ مِّنْ لِّقَاۤءِ رَبِّهِمْ ۗ اَلَآ اِنَّهٗ بِكُلِّ شَيْءٍ مُّحِيْطٌ ࣖ ( فصلت: ٥٤ )
innahum
إِنَّهُمْ
നിശ്ചയമായും അവർ
fī mir'yatin
فِى مِرْيَةٍ
സന്ദേഹ (സംശയ)ത്തിലാണ്
min liqāi
مِّن لِّقَآءِ
കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ചു
rabbihim
رَبِّهِمْۗ
തങ്ങളുടെ റബ്ബിനെ, റബ്ബുമായി
alā innahu
أَلَآ إِنَّهُۥ
അല്ലാ (അറിയുക) നിശ്ചയമായും അവൻ
bikulli shayin
بِكُلِّ شَىْءٍ
എല്ലാ വസ്തുവിനെയും
muḥīṭun
مُّحِيطٌۢ
വലയം ചെയ്തവനാണ്
അറിയുക: തീര്‍ച്ചയായും ഈ ജനം തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന കാര്യത്തില്‍ സംശയത്തിലാണ്. ഓര്‍ക്കുക: അവന്‍ സകല സംഗതികളെയും വലയം ചെയ്യുന്നവനാണ്.
തഫ്സീര്‍- القرآن الكريم - سورة فصلت٤١
Fussilat (Surah 41)