اَلَمْ تَرَ اَنَّ الْفُلْكَ تَجْرِيْ فِى الْبَحْرِ بِنِعْمَتِ اللّٰهِ لِيُرِيَكُمْ مِّنْ اٰيٰتِهٖۗ اِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ ( لقمان: ٣١ )
alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-ful'ka
أَنَّ ٱلْفُلْكَ
കപ്പലുകൾ (ആണെന്നു)
tajrī
تَجْرِى
സഞ്ചരിക്കുന്നു
fī l-baḥri
فِى ٱلْبَحْرِ
സമുദ്രത്തിൽ
biniʿ'mati l-lahi
بِنِعْمَتِ ٱللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്താൽ
liyuriyakum
لِيُرِيَكُم
നിങ്ങൾക്കവൻ കാണിച്ചുതരുവാൻ വേണ്ടി
min āyātihi
مِّنْ ءَايَٰتِهِۦٓۚ
അവന്റെ ദൃഷ്ടാന്തങ്ങളിൽനിന്നു
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങൾ
likulli ṣabbārin
لِّكُلِّ صَبَّارٍ
എല്ലാ ക്ഷമാശീലന്മാർക്കും
shakūrin
شَكُورٍ
നന്ദിയുള്ളവരായ
നീ കാണുന്നില്ലേ; കടലില്‍ കപ്പല്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങളെ കാണിക്കാനാണിത്. നന്നായി ക്ഷമിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്ന ഏവര്‍ക്കും ഇതില്‍ ധാരാളം തെളിവുകളുണ്ട്.
തഫ്സീര്‍وَاِذَا غَشِيَهُمْ مَّوْجٌ كَالظُّلَلِ دَعَوُا اللّٰهَ مُخْلِصِيْنَ لَهُ الدِّيْنَ ەۚ فَلَمَّا نَجّٰىهُمْ اِلَى الْبَرِّ فَمِنْهُمْ مُّقْتَصِدٌۗ وَمَا يَجْحَدُ بِاٰيٰتِنَآ اِلَّا كُلُّ خَتَّارٍ كَفُوْرٍ ( لقمان: ٣٢ )
wa-idhā ghashiyahum
وَإِذَا غَشِيَهُم
അവരെ മൂടിയാൽ, ബാധിച്ചാൽ
kal-ẓulali
كَٱلظُّلَلِ
കുന്നുകളെ (മലകളെ) പ്പോലുള്ള
daʿawū l-laha
دَعَوُا۟ ٱللَّهَ
അവർ അല്ലാഹുവിനെ വിളിക്കും, പ്രാർത്ഥിക്കും
mukh'liṣīna
مُخْلِصِينَ
നിഷ്കളങ്കരാക്കികൊണ്ടു
l-dīna
ٱلدِّينَ
അനുസരണം, കീഴ്വണക്കം (ഭക്തി)
falammā najjāhum
فَلَمَّا نَجَّىٰهُمْ
എന്നാൽ അവൻ അവരെ രക്ഷപ്പെടുത്തുമ്പോഴോ
ilā l-bari
إِلَى ٱلْبَرِّ
കരയിലേക്ക്
famin'hum
فَمِنْهُم
അപ്പോൾ അവരിലുണ്ടായിരിക്കും, അവരിൽനിന്നു (ചിലർ)
muq'taṣidun
مُّقْتَصِدٌۚ
മദ്ധ്യനിലക്കാർ, മിതാവസ്ഥയിലുള്ളവൻ
wamā yajḥadu
وَمَا يَجْحَدُ
നിഷേധിക്കയില്ല
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ,
illā kullu khattārin
إِلَّا كُلُّ خَتَّارٍ
എല്ലാ അതിവഞ്ചകൻമാരുമല്ലാതെ
kafūrin
كَفُورٍ
നന്ദികെട്ട, കൃതഘ്നരായ
മലകള്‍ സമാനം തിരമാല അവരെ മൂടിയാല്‍ തങ്ങളുടെ വിധേയത്വം തീര്‍ത്തും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ച് അവനോട് അവര്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവരെയവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരില്‍ ചിലര്‍ മര്യാദ പുലര്‍ത്തുന്നവരായിരിക്കും. കൊടുംചതിയന്മാരും നന്ദികെട്ടവരുമല്ലാതെ നമ്മുടെ തെളിവുകളെ തള്ളിപ്പറയുകയില്ല.
തഫ്സീര്‍يٰٓاَيُّهَا النَّاسُ اتَّقُوْا رَبَّكُمْ وَاخْشَوْا يَوْمًا لَّا يَجْزِيْ وَالِدٌ عَنْ وَّلَدِهٖۖ وَلَا مَوْلُوْدٌ هُوَ جَازٍ عَنْ وَّالِدِهٖ شَيْـًٔاۗ اِنَّ وَعْدَ اللّٰهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيٰوةُ الدُّنْيَاۗ وَلَا يَغُرَّنَّكُمْ بِاللّٰهِ الْغَرُوْرُ ( لقمان: ٣٣ )
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ,
ittaqū
ٱتَّقُوا۟
നിങ്ങൾ സൂക്ഷിക്കുവിൻ, കാത്തുകൊള്ളുവിൻ
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനെ
wa-ikh'shaw
وَٱخْشَوْا۟
നിങ്ങൾ ഭയപ്പെടുകയും ചെയ്യുവിൻ
yawman
يَوْمًا
ഒരു ദിവസത്തെ
lā yajzī
لَّا يَجْزِى
പ്രതിഫലം നൽകാത്ത, പര്യാപ്തമാക്കാത്ത (പ്രയോജനം ചെയ്യാത്ത)
wālidun
وَالِدٌ
ഒരു ജനയിതാവും (മാതാവോ പിതാവോ)
ʿan waladihi
عَن وَلَدِهِۦ
തന്റെ സന്താനത്തിനു (മക്കൾക്കു)
walā mawlūdun
وَلَا مَوْلُودٌ
ഒരു സന്താനവും (മക്കളും) ആയിരിക്കാത്ത,
jāzin
جَازٍ
പ്രതിഫലം നൽകുന്നവൻ (പ്രയോജനം ചെയ്യുന്നവൻ)
ʿan wālidihi
عَن وَالِدِهِۦ
തന്റെ ജനയിതാവിനു
shayan
شَيْـًٔاۚ
യാതൊന്നും, ഒരു കാര്യവും
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം
falā taghurrannakumu
فَلَا تَغُرَّنَّكُمُ
ആകയാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَا
ഐഹികജീവിതം
walā yaghurrannakum
وَلَا يَغُرَّنَّكُم
നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ
bil-lahi
بِٱللَّهِ
അല്ലാഹുവിനെ സംബന്ധിച്ചു
l-gharūru
ٱلْغَرُورُ
മഹാവഞ്ചകൻ
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരു പിതാവിനും തന്റെ മകന് ഒരുപകാരവും ചെയ്യാനാവാത്ത, ഒരു മകന്നും തന്റെ പിതാവിന് ഒട്ടും പ്രയോജനപ്പെടാത്ത ഒരു നാളിനെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഒരു കൊടും ചതിയനും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
തഫ്സീര്‍اِنَّ اللّٰهَ عِنْدَهٗ عِلْمُ السَّاعَةِۚ وَيُنَزِّلُ الْغَيْثَۚ وَيَعْلَمُ مَا فِى الْاَرْحَامِۗ وَمَا تَدْرِيْ نَفْسٌ مَّاذَا تَكْسِبُ غَدًاۗ وَمَا تَدْرِيْ نَفْسٌۢ بِاَيِّ اَرْضٍ تَمُوْتُۗ اِنَّ اللّٰهَ عَلِيْمٌ خَبِيْرٌ ࣖ ( لقمان: ٣٤ )
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿindahu
عِندَهُۥ
അവന്റെ പക്കലാണ്
ʿil'mu l-sāʿati
عِلْمُ ٱلسَّاعَةِ
അന്ത്യസമയത്തിന്റെ അറിവു
wayunazzilu
وَيُنَزِّلُ
അവൻ ഇറക്കുകയും ചെയ്യുന്നു
wayaʿlamu
وَيَعْلَمُ
അവനറിയുകയും ചെയ്യുന്നു
mā fī l-arḥāmi
مَا فِى ٱلْأَرْحَامِۖ
ഗർഭാശയങ്ങളിലുള്ളതു
wamā tadrī
وَمَا تَدْرِى
അറിയുന്നതല്ല
nafsun
نَفْسٌ
ഒരാളും, ഒരു ആത്മാവും
mādhā taksibu
مَّاذَا تَكْسِبُ
അതെന്തു പ്രവർത്തിക്കുമെന്നതു
wamā tadrī
وَمَا تَدْرِى
അറിയുന്നതുമല്ല
bi-ayyi arḍin
بِأَىِّ أَرْضٍ
ഏതു ഭൂമിയിലാണ് (നാട്ടിലാണ്)
tamūtu
تَمُوتُۚ
അതു മരിക്കുന്നത് (എന്നും)
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
സർവ്വജ്ഞനാണ്
khabīrun
خَبِيرٌۢ
സൂക്ഷമജ്ഞനാണ്
ആ അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും.
തഫ്സീര്‍- القرآن الكريم - سورة لقمان٣١
Luqman (Surah 31)