Skip to main content

۞ اِنَّ اللّٰهَ يُمْسِكُ السَّمٰوٰتِ وَالْاَرْضَ اَنْ تَزُوْلَا ەۚ وَلَىِٕنْ زَالَتَآ اِنْ اَمْسَكَهُمَا مِنْ اَحَدٍ مِّنْۢ بَعْدِهٖ ۗاِنَّهٗ كَانَ حَلِيْمًا غَفُوْرًا  ( فاطر: ٤١ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yum'siku
يُمْسِكُ
പിടിച്ചുനിറുത്തുന്നു
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
an tazūlā
أَن تَزُولَاۚ
അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍
wala-in zālatā
وَلَئِن زَالَتَآ
അവരണ്ടും നീങ്ങിപ്പോയെങ്കിലോ
in amsakahumā
إِنْ أَمْسَكَهُمَا
അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല
min aḥadin
مِنْ أَحَدٍ
ഒരാളും തന്നെ
min baʿdihi
مِّنۢ بَعْدِهِۦٓۚ
അവനുപുറമെ
innahu kāna
إِنَّهُۥ كَانَ
നിശ്ചയമായും അവനാകുന്നു
ḥalīman
حَلِيمًا
സഹനശീലന്‍
ghafūran
غَفُورًا
വളരെപൊറുക്കുന്നവന്‍

അല്ലാഹു ആകാശഭൂമികളെ നീങ്ങിപ്പോകാതെ പിടിച്ചുനിര്‍ത്തുന്നു. അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍ അവനൊഴികെ അവയെ പിടിച്ചുനിര്‍ത്തുന്ന ആരുമില്ല. അവന്‍ സഹനശാലിയും ഏറെ പൊറുക്കുന്നവനുമാണ്.

തഫ്സീര്‍

وَاَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْ لَىِٕنْ جَاۤءَهُمْ نَذِيْرٌ لَّيَكُوْنُنَّ اَهْدٰى مِنْ اِحْدَى الْاُمَمِۚ فَلَمَّا جَاۤءَهُمْ نَذِيْرٌ مَّا زَادَهُمْ اِلَّا نُفُوْرًاۙ   ( فاطر: ٤٢ )

wa-aqsamū
وَأَقْسَمُوا۟
അവര്‍ സത്യം ചെയ്തു
bil-lahi
بِٱللَّهِ
അല്ലാഹുവിനെക്കൊണ്ടു
jahda aymānihim
جَهْدَ أَيْمَٰنِهِمْ
അവരുടെ സത്യങ്ങളില്‍വെച്ച് ഞെരുങ്ങിയതു (കഴിയും പ്രകാരമുള്ളതു)
la-in jāahum
لَئِن جَآءَهُمْ
അവര്‍ക്കു വന്നുവെങ്കില്‍
nadhīrun
نَذِيرٌ
ഒരു താക്കീതുകാരന്‍
layakūnunna
لَّيَكُونُنَّ
നിശ്ചയമായും അവര്‍ ആയിരിക്കുമെന്നു
ahdā
أَهْدَىٰ
കൂടുതല്‍ സന്മാര്‍ഗ്ഗികള്‍
min iḥ'dā l-umami
مِنْ إِحْدَى ٱلْأُمَمِۖ
സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും
falammā jāahum
فَلَمَّا جَآءَهُمْ
അങ്ങനെ അവര്‍ക്കു വന്നപ്പോള്‍
nadhīrun
نَذِيرٌ
ഒരു താക്കീതുകാരന്‍
mā zādahum
مَّا زَادَهُمْ
അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല
illā nufūran
إِلَّا نُفُورًا
വിരണ്ടോട്ടമല്ലാതെ, വെറുത്തുപോക്കല്ലാതെ

ബഹുദൈവവിശ്വാസികള്‍ തങ്ങള്‍ക്കാവും വിധം അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു, തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പുകാരന്‍ വന്നെത്തിയാല്‍ തങ്ങള്‍ മറ്റേതു സമുദായത്തെക്കാളും സന്മാര്‍ഗം സ്വീകരിക്കുന്നവരാകുമെന്ന്. എന്നാല്‍ മുന്നറിയിപ്പുകാരന്‍ അവരുടെ അടുത്തു ചെന്നപ്പോള്‍ അത് അവരില്‍ വെറുപ്പ് മാത്രമേ വര്‍ധിപ്പിച്ചുള്ളൂ.

തഫ്സീര്‍

ۨاسْتِكْبَارًا فِى الْاَرْضِ وَمَكْرَ السَّيِّئِۗ وَلَا يَحِيْقُ الْمَكْرُ السَّيِّئُ اِلَّا بِاَهْلِهٖ ۗفَهَلْ يَنْظُرُوْنَ اِلَّا سُنَّتَ الْاَوَّلِيْنَۚ فَلَنْ تَجِدَ لِسُنَّتِ اللّٰهِ تَبْدِيْلًا ەۚ وَلَنْ تَجِدَ لِسُنَّتِ اللّٰهِ تَحْوِيْلًا  ( فاطر: ٤٣ )

is'tik'bāran
ٱسْتِكْبَارًا
ഗര്‍വ്വ്‌ നടിച്ചതിനാല്‍, അതായതു ഗര്‍വ്വ്‌ നടിക്കല്‍ (അല്ലാതെ)
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wamakra l-sayi-i
وَمَكْرَ ٱلسَّيِّئِۚ
ദുഷിച്ച കുതന്ത്രവും
walā yaḥīqu
وَلَا يَحِيقُ
വന്നു ഭവിക്കയില്ല
l-makru l-sayi-u
ٱلْمَكْرُ ٱلسَّيِّئُ
ദുഷിച്ച (കടുത്ത) കുതന്ത്രം
illā bi-ahlihi
إِلَّا بِأَهْلِهِۦۚ
അതിന്റെ ആള്‍ക്കാരിലല്ലാതെ
fahal yanẓurūna
فَهَلْ يَنظُرُونَ
എന്നിരിക്കെ ഇവര്‍ നോക്കുന്നു (പ്രതീക്ഷിക്കുന്നു)ണ്ടോ
illā sunnata
إِلَّا سُنَّتَ
നടപടി(ചട്ടം, മാര്‍ഗ്ഗം) അല്ലാതെ
l-awalīna
ٱلْأَوَّلِينَۚ
പൂര്‍വ്വികന്മാരുടെ
falan tajida
فَلَن تَجِدَ
എന്നാല്‍ നീകണ്ടെത്തുകയില്ല തന്നെ
lisunnati l-lahi
لِسُنَّتِ ٱللَّهِ
അല്ലാഹുവിന്റെ നടപടിക്ക്
tabdīlan
تَبْدِيلًاۖ
ഒരു മാറ്റവും, പകരം വരുത്തലും
walan tajida
وَلَن تَجِدَ
നീ കാണുകയുമില്ല
lisunnati l-lahi
لِسُنَّتِ ٱللَّهِ
അല്ലാഹുവിന്റെ നടപടിക്കു
taḥwīlan
تَحْوِيلًا
ഒരു ഭേദഗതി, ഭേദപ്പെടുത്തല്‍

അവര്‍ ഭൂമിയില്‍ അഹങ്കരിച്ചു നടന്നതിനാലാണിത്. ഹീനതന്ത്രങ്ങളിലേര്‍പ്പെട്ടതിനാലും. കുടിലതന്ത്രം അതു പയറ്റുന്നവരെത്തന്നെയാണ് ബാധിക്കുക. അതിനാല്‍ മുന്‍ഗാമികളുടെ കാര്യത്തിലുണ്ടായ ദുരന്താനുഭവങ്ങളല്ലാതെ മറ്റെന്താണ് അവര്‍ക്ക് കാത്തിരിക്കാനുള്ളത്? അല്ലാഹുവിന്റെ നടപടിക്രമത്തിലൊരു മാറ്റവും നിനക്കു കാണാനാവില്ല. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നും നിനക്കു കണ്ടെത്താനാവില്ല.

തഫ്സീര്‍

اَوَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلِهِمْ وَكَانُوْٓا اَشَدَّ مِنْهُمْ قُوَّةً ۗوَمَا كَانَ اللّٰهُ لِيُعْجِزَهٗ مِنْ شَيْءٍ فِى السَّمٰوٰتِ وَلَا فِى الْاَرْضِۗ اِنَّهٗ كَانَ عَلِيْمًا قَدِيْرًا   ( فاطر: ٤٤ )

awalam yasīrū
أَوَلَمْ يَسِيرُوا۟
ഇവര്‍ (അവര്‍) സഞ്ചരിക്കാറില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fayanẓurū
فَيَنظُرُوا۟
അപ്പോള്‍ അവര്‍ക്കു നോക്കാമല്ലോ, കാണാം
kayfa kāna
كَيْفَ كَانَ
എങ്ങിനെ ഉണ്ടായെന്നു
ʿāqibatu alladhīna
عَٰقِبَةُ ٱلَّذِينَ
യാതൊരുകൂട്ടരുടെ പര്യവസാനം
min qablihim
مِن قَبْلِهِمْ
ഇവരുടെ മുമ്പുള്ള
wakānū
وَكَانُوٓا۟
അവര്‍ ആയിരുന്നുതാനും
ashadda min'hum
أَشَدَّ مِنْهُمْ
ഇവരെക്കാള്‍ ഊക്കുള്ളവര്‍, കഠിനമായവര്‍
quwwatan
قُوَّةًۚ
ശക്തിയാല്‍, ബലം കൊണ്ടു
wamā kāna l-lahu
وَمَا كَانَ ٱللَّهُ
അല്ലാഹു അല്ല (ഇല്ല)
liyuʿ'jizahu
لِيُعْجِزَهُۥ
അവനെ അസാധ്യമാക്കാന്‍
min shayin
مِن شَىْءٍ
യാതൊന്നും തന്നെ
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
walā fī l-arḍi
وَلَا فِى ٱلْأَرْضِۚ
ഭൂമിയിലുമില്ല
innahu kāna
إِنَّهُۥ كَانَ
തീര്‍ച്ചയായും അവനാകുന്നു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
qadīran
قَدِيرًا
(എല്ലാറ്റിനും) കഴിവുള്ളവന്‍, സര്‍വ്വജ്ഞന്‍

ഇക്കൂട്ടര്‍ ഭൂമിയിലൂടെ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അവര്‍ ഇവരെക്കാള്‍ എത്രയോ കരുത്തരായിരുന്നു. അറിയുക: അല്ലാഹുവെ തോല്‍പിക്കുന്ന ഒന്നുമില്ല. ആകാശത്തുമില്ല. ഭൂമിയിലുമില്ല. തീര്‍ച്ചയായും അവന്‍ സകലം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.

തഫ്സീര്‍

وَلَوْ يُؤَاخِذُ اللّٰهُ النَّاسَ بِمَا كَسَبُوْا مَا تَرَكَ عَلٰى ظَهْرِهَا مِنْ دَاۤبَّةٍ وَّلٰكِنْ يُّؤَخِّرُهُمْ اِلٰٓى اَجَلٍ مُّسَمًّىۚ فَاِذَا جَاۤءَ اَجَلُهُمْ فَاِنَّ اللّٰهَ كَانَ بِعِبَادِهٖ بَصِيْرًا ࣖ   ( فاطر: ٤٥ )

walaw yuākhidhu
وَلَوْ يُؤَاخِذُ
പിടികൂടുകയാണെങ്കില്‍
l-lahu
ٱللَّهُ
അല്ലാഹു
l-nāsa
ٱلنَّاسَ
മനുഷ്യരെ
bimā kasabū
بِمَا كَسَبُوا۟
അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു
mā taraka
مَا تَرَكَ
അവന്‍ വിട്ടേക്കുകയില്ല
ʿalā ẓahrihā
عَلَىٰ ظَهْرِهَا
അതിന്റെ പുറത്തു, വെളിയില്‍
min dābbatin
مِن دَآبَّةٍ
ഒരു ജന്തുവെയും
walākin
وَلَٰكِن
പക്ഷേ
yu-akhiruhum
يُؤَخِّرُهُمْ
അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു
ilā ajalin
إِلَىٰٓ أَجَلٍ
ഒരു അവധിവരെ
musamman
مُّسَمًّىۖ
നിര്‍ണ്ണയിക്കപ്പെട്ട
fa-idhā jāa
فَإِذَا جَآءَ
എന്നിട്ടു വന്നാല്‍
ajaluhum
أَجَلُهُمْ
അവരുടെ അവധി
fa-inna l-laha
فَإِنَّ ٱللَّهَ
അപ്പോള്‍ അല്ലാഹു
kāna
كَانَ
ആകുന്നു
biʿibādihi
بِعِبَادِهِۦ
തന്റെ അടിയാന്മാരെപ്പറ്റി
baṣīran
بَصِيرًۢا
കണ്ടറിയുന്നവന്‍

അല്ലാഹു മനുഷ്യരെ, അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുന്നു. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാല്‍ തീര്‍ച്ചയായും അല്ലാഹു തന്റെ ദാസന്മാരെ കണ്ടറിയുന്നതാണ്.

തഫ്സീര്‍