فَرَّتْ مِنْ قَسْوَرَةٍۗ ( المدثر: ٥١ )
- സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന
بَلْ يُرِيْدُ كُلُّ امْرِئٍ مِّنْهُمْ اَنْ يُّؤْتٰى صُحُفًا مُّنَشَّرَةًۙ ( المدثر: ٥٢ )
അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.
كَلَّاۗ بَلْ لَّا يَخَافُوْنَ الْاٰخِرَةَۗ ( المدثر: ٥٣ )
ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.
كَلَّآ اِنَّهٗ تَذْكِرَةٌ ۚ ( المدثر: ٥٤ )
അറിയുക! ഉറപ്പായും ഇത് ഒരുദ്‌ബോധനമാണ്.
فَمَنْ شَاۤءَ ذَكَرَهٗۗ ( المدثر: ٥٥ )
അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതു സ്വീകരിച്ച് ഉദ്ബുദ്ധനാകട്ടെ.
وَمَا يَذْكُرُوْنَ اِلَّآ اَنْ يَّشَاۤءَ اللّٰهُ ۗهُوَ اَهْلُ التَّقْوٰى وَاَهْلُ الْمَغْفِرَةِ ࣖ ( المدثر: ٥٦ )
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.