Skip to main content

فَرَّتْ مِنْ قَسْوَرَةٍۗ  ( المدثر: ٥١ )

farrat
فَرَّتْ
ഓടിപ്പോകുന്ന
min qaswaratin
مِن قَسْوَرَةٍۭ
സിംഹത്തില്‍ (വേട്ടക്കാരില്‍ - അമ്പെയ്തുകാരില്‍) നിന്നു

- സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന

തഫ്സീര്‍

بَلْ يُرِيْدُ كُلُّ امْرِئٍ مِّنْهُمْ اَنْ يُّؤْتٰى صُحُفًا مُّنَشَّرَةًۙ  ( المدثر: ٥٢ )

bal yurīdu
بَلْ يُرِيدُ
പക്ഷേ (എങ്കിലും)ഉദ്ദേശിക്കുന്നു
kullu im'ri-in
كُلُّ ٱمْرِئٍ
എല്ലാ (ഓരോ) മനുഷ്യനും
min'hum
مِّنْهُمْ
അവരില്‍പ്പെട്ട
an yu'tā
أَن يُؤْتَىٰ
അവനു കൊടുക്കപ്പെടണമെന്ന്
ṣuḥufan
صُحُفًا
ചില ഏടു (ഗ്രന്ഥം)കള്‍
munasharatan
مُّنَشَّرَةً
വിരുത്ത (നൂര്‍ത്ത - തുറക്ക)പ്പെട്ടതായ

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.

തഫ്സീര്‍

كَلَّاۗ بَلْ لَّا يَخَافُوْنَ الْاٰخِرَةَۗ  ( المدثر: ٥٣ )

kallā
كَلَّاۖ
വേണ്ടാ, അങ്ങനെയല്ല
bal lā yakhāfūna
بَل لَّا يَخَافُونَ
പക്ഷേ അവര്‍ ഭയപ്പെടുന്നില്ല
l-ākhirata
ٱلْءَاخِرَةَ
പരലോകത്തെ

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.

തഫ്സീര്‍

كَلَّآ اِنَّهٗ تَذْكِرَةٌ ۚ  ( المدثر: ٥٤ )

kallā
كَلَّآ
വേണ്ടാ
innahu
إِنَّهُۥ
നിശ്ചയമായും അതു (ഇതു)
tadhkiratun
تَذْكِرَةٌ
ഒരു ഉല്‍ബോധനം (ഉപദേശം)ആകുന്നു

അറിയുക! ഉറപ്പായും ഇത് ഒരുദ്‌ബോധനമാണ്.

തഫ്സീര്‍

فَمَنْ شَاۤءَ ذَكَرَهٗۗ  ( المدثر: ٥٥ )

faman shāa
فَمَن شَآءَ
അതു കൊണ്ടു അപ്പോള്‍ ആര്‍ ഉദ്ദേശിച്ചുവോ, ആര്‍ക്കു വേണമോ
dhakarahu
ذَكَرَهُۥ
അതവന്‍ ഓര്‍മ്മിക്കട്ടെ, സ്മരിക്കും

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതു സ്വീകരിച്ച് ഉദ്ബുദ്ധനാകട്ടെ.

തഫ്സീര്‍

وَمَا يَذْكُرُوْنَ اِلَّآ اَنْ يَّشَاۤءَ اللّٰهُ ۗهُوَ اَهْلُ التَّقْوٰى وَاَهْلُ الْمَغْفِرَةِ ࣖ  ( المدثر: ٥٦ )

wamā yadhkurūna
وَمَا يَذْكُرُونَ
അവര്‍ ഓര്‍ക്കുന്നതുമല്ല
illā an yashāa
إِلَّآ أَن يَشَآءَ
ഉദ്ദേശിക്കുന്നതായാലല്ലാതെ
l-lahu
ٱللَّهُۚ
അല്ലാഹു
huwa ahlu
هُوَ أَهْلُ
അവന്‍ അര്‍ഹനാണ്, തരപ്പെട്ട (അവകാശപ്പെട്ട) വനാണ്
l-taqwā
ٱلتَّقْوَىٰ
സൂക്ഷ്മതക്ക്, ഭയഭക്തിക്ക്
wa-ahlu
وَأَهْلُ
അര്‍ഹനുമാകുന്നു
l-maghfirati
ٱلْمَغْفِرَةِ
പാപമോചനത്തിന് (പാപം പൊറുക്കുവാന്‍)

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.

തഫ്സീര്‍