Skip to main content

ثُمَّ اَمَاتَهٗ فَاَقْبَرَهٗۙ  ( عبس: ٢١ )

thumma amātahu
ثُمَّ أَمَاتَهُۥ
പിന്നെ അവനെ മരണപ്പെടുത്തി
fa-aqbarahu
فَأَقْبَرَهُۥ
എന്നിട്ടവനെ ഖബ്റിലാക്കി

പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.

തഫ്സീര്‍

ثُمَّ اِذَا شَاۤءَ اَنْشَرَهٗۗ  ( عبس: ٢٢ )

thumma idhā shāa
ثُمَّ إِذَا شَآءَ
പിന്നെ അവന്‍ ഉദ്ദേശിച്ചാല്‍, വേണ്ടുകവെക്കുമ്പോള്‍
ansharahu
أَنشَرَهُۥ
അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും

പിന്നെ അല്ലാഹു ഇച്ഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

തഫ്സീര്‍

كَلَّا لَمَّا يَقْضِ مَآ اَمَرَهٗۗ  ( عبس: ٢٣ )

kallā
كَلَّا
അങ്ങിനെയല്ല, വേണ്ട
lammā yaqḍi
لَمَّا يَقْضِ
അവന്‍ നിര്‍വഹിച്ചില്ല
mā amarahu
مَآ أَمَرَهُۥ
അവന്‍ അവനോടു കല്‍പിച്ചതു

അല്ല, അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.

തഫ്സീര്‍

فَلْيَنْظُرِ الْاِنْسَانُ اِلٰى طَعَامِهٖٓ ۙ   ( عبس: ٢٤ )

falyanẓuri
فَلْيَنظُرِ
എന്നാല്‍ നോക്കിക്കൊള്ളട്ടെ
l-insānu
ٱلْإِنسَٰنُ
മനുഷ്യന്‍
ilā ṭaʿāmihi
إِلَىٰ طَعَامِهِۦٓ
തന്റെ ഭക്ഷണത്തിലേക്ക്‌

മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.

തഫ്സീര്‍

اَنَّا صَبَبْنَا الْمَاۤءَ صَبًّاۙ  ( عبس: ٢٥ )

annā ṣababnā
أَنَّا صَبَبْنَا
നാം ചൊരിഞ്ഞുകൊടുത്തിരിക്കുന്നത്
l-māa
ٱلْمَآءَ
വെള്ളം
ṣabban
صَبًّا
ഒരു ചൊരിക്കല്‍

നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.

തഫ്സീര്‍

ثُمَّ شَقَقْنَا الْاَرْضَ شَقًّاۙ  ( عبس: ٢٦ )

thumma shaqaqnā
ثُمَّ شَقَقْنَا
പിന്നെ നാം പിളര്‍ത്തി
l-arḍa
ٱلْأَرْضَ
ഭൂമിയെ
shaqqan
شَقًّا
ഒരു പിളര്‍ത്തല്‍

പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.

തഫ്സീര്‍

فَاَنْۢبَتْنَا فِيْهَا حَبًّاۙ  ( عبس: ٢٧ )

fa-anbatnā
فَأَنۢبَتْنَا
എന്നിട്ടു നാം മുളപ്പിച്ചു, ഉല്‍പാദിപ്പിച്ചു
fīhā
فِيهَا
അതില്‍
ḥabban
حَبًّا
ധാന്യം

അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.

തഫ്സീര്‍

وَّعِنَبًا وَّقَضْبًاۙ  ( عبس: ٢٨ )

waʿinaban
وَعِنَبًا
മുന്തിരിയും
waqaḍban
وَقَضْبًا
പച്ചക്കറി (ഇലക്കറി-കറിച്ചെടി)യും

മുന്തിരിയും പച്ചക്കറികളും.

തഫ്സീര്‍

وَّزَيْتُوْنًا وَّنَخْلًاۙ  ( عبس: ٢٩ )

wazaytūnan
وَزَيْتُونًا
സൈത്തൂനും, ഒലീവും
wanakhlan
وَنَخْلًا
ഈത്തപ്പനയും

ഒലീവും ഈത്തപ്പനയും.

തഫ്സീര്‍

وَّحَدَاۤئِقَ غُلْبًا  ( عبس: ٣٠ )

waḥadāiqa
وَحَدَآئِقَ
തോട്ടങ്ങളും
ghul'ban
غُلْبًا
(മരങ്ങള്‍) നിറഞ്ഞ, തിങ്ങിയ, നിബിഡമായ

ഇടതൂര്‍ന്ന തോട്ടങ്ങളും.

തഫ്സീര്‍