يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا يَسْخَرْ قَوْمٌ مِّنْ قَوْمٍ عَسٰٓى اَنْ يَّكُوْنُوْا خَيْرًا مِّنْهُمْ وَلَا نِسَاۤءٌ مِّنْ نِّسَاۤءٍ عَسٰٓى اَنْ يَّكُنَّ خَيْرًا مِّنْهُنَّۚ وَلَا تَلْمِزُوْٓا اَنْفُسَكُمْ وَلَا تَنَابَزُوْا بِالْاَلْقَابِۗ بِئْسَ الِاسْمُ الْفُسُوْقُ بَعْدَ الْاِيْمَانِۚ وَمَنْ لَّمْ يَتُبْ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ ( الحجرات: ١١ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā yaskhar
لَا يَسْخَرْ
പരിഹസിക്കരുത്, കളിയാക്കരുത്
qawmun
قَوْمٌ
ഒരു ജനത, ചില പുരുഷന്മാർ
min qawmin
مِّن قَوْمٍ
ഒരു ജനതയെ
ʿasā an yakūnū
عَسَىٰٓ أَن يَكُونُوا۟
അവർ ആയിരുന്നേക്കാം
khayran min'hum
خَيْرًا مِّنْهُمْ
അവരെക്കാൾ ഉത്തമം, നല്ലവർ
walā nisāon
وَلَا نِسَآءٌ
സ്ത്രീകളും അരുത്
min nisāin
مِّن نِّسَآءٍ
സ്ത്രീകളെപ്പറ്റി
ʿasā an yakunna
عَسَىٰٓ أَن يَكُنَّ
അവർ ആയിരുന്നേക്കാം
khayran min'hunna
خَيْرًا مِّنْهُنَّۖ
അവരെക്കാൾ ഉത്തമം
walā talmizū
وَلَا تَلْمِزُوٓا۟
നിങ്ങൾ കുറവാക്കുക (അപമാനിക്കുക, കുത്തിപ്പറയുക)യും അരുത്
anfusakum
أَنفُسَكُمْ
നിങ്ങളെത്തന്നെ, നിങ്ങളുടെ ദേഹങ്ങളെ
walā tanābazū
وَلَا تَنَابَزُوا۟
അന്യോന്യം (വിളിച്ച്) അപമാനിക്കുകയും അരുത്
bil-alqābi
بِٱلْأَلْقَٰبِۖ
അർത്ഥപ്പേര് (സ്ഥാനപ്പേര്)കൾ കൊണ്ട്
bi'sa
بِئْسَ
വളരെ ചീത്ത, എത്ര മോശം
l-s'mu l-fusūqu
ٱلِٱسْمُ ٱلْفُسُوقُ
ദുഷ്ടപ്പേർ ചീത്ത നാമം, തോന്ന്യാസപ്പേർ
baʿda l-īmāni
بَعْدَ ٱلْإِيمَٰنِۚ
സത്യ വിശ്വാസത്തിന് ശേഷം
waman lam yatub
وَمَن لَّمْ يَتُبْ
ആർ പശ്ചാത്തപിച്ചില്ലയോ
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാൽ അക്കൂട്ടർ തന്നെ
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികൾ
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് എത്ര നീചം! ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.
തഫ്സീര്‍يٰٓاَيُّهَا الَّذِيْنَ اٰمَنُوا اجْتَنِبُوْا كَثِيْرًا مِّنَ الظَّنِّۖ اِنَّ بَعْضَ الظَّنِّ اِثْمٌ وَّلَا تَجَسَّسُوْا وَلَا يَغْتَبْ بَّعْضُكُمْ بَعْضًاۗ اَيُحِبُّ اَحَدُكُمْ اَنْ يَّأْكُلَ لَحْمَ اَخِيْهِ مَيْتًا فَكَرِهْتُمُوْهُۗ وَاتَّقُوا اللّٰهَ ۗاِنَّ اللّٰهَ تَوَّابٌ رَّحِيْمٌ ( الحجرات: ١٢ )
yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
ij'tanibū
ٱجْتَنِبُوا۟
നിങ്ങൾ അകന്നു നിൽക്കുക, വർജ്ജിക്കുക
kathīran
كَثِيرًا
മിക്കതും, പലതും, അധികം,
mina l-ẓani
مِّنَ ٱلظَّنِّ
ഊഹത്തിൽ (ധാരണയിൽ) നിന്ന്
inna baʿḍa l-ẓani
إِنَّ بَعْضَ ٱلظَّنِّ
നിശ്ചയമായും ഊഹത്തിൽ ചിലത്
ith'mun
إِثْمٌۖ
കുറ്റമാണ്, പാപമാണ്
walā tajassasū
وَلَا تَجَسَّسُوا۟
നിങ്ങൾ ചാരവൃത്തി(ഗൂഢാന്വേഷണം) നടത്തുകയും അരുത്
walā yaghtab
وَلَا يَغْتَب
(അഭാവത്തിൽ) ദൂഷണം പറയുകയും അരുത്
baʿḍukum
بَّعْضُكُم
നിങ്ങളിൽ ചിലർ
baʿḍan
بَعْضًاۚ
ചിലരെക്കുറിച്ച്
ayuḥibbu
أَيُحِبُّ
ഇഷ്ടപ്പെടുമോ
aḥadukum
أَحَدُكُمْ
നിങ്ങളിലൊരാൾ
an yakula
أَن يَأْكُلَ
അവൻ തിന്നുവാൻ
laḥma akhīhi
لَحْمَ أَخِيهِ
തന്റെ സഹോദരന്റ മാംസം
maytan
مَيْتًا
മരണപ്പെട്ടവനായ (ശവമായ) നിലയിൽ
fakarih'tumūhu
فَكَرِهْتُمُوهُۚ
എന്നാലത് നിങ്ങൾ വെറുക്കുന്നു
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَۚ
അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
tawwābun
تَوَّابٌ
പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.
തഫ്സീര്‍يٰٓاَيُّهَا النَّاسُ اِنَّا خَلَقْنٰكُمْ مِّنْ ذَكَرٍ وَّاُنْثٰى وَجَعَلْنٰكُمْ شُعُوْبًا وَّقَبَاۤىِٕلَ لِتَعَارَفُوْا ۚ اِنَّ اَكْرَمَكُمْ عِنْدَ اللّٰهِ اَتْقٰىكُمْ ۗاِنَّ اللّٰهَ عَلِيْمٌ خَبِيْرٌ ( الحجرات: ١٣ )
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
innā khalaqnākum
إِنَّا خَلَقْنَٰكُم
നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു
min dhakarin
مِّن ذَكَرٍ
ഒരു ആണിൽ നിന്ന്
wa-unthā
وَأُنثَىٰ
ഒരു പെണ്ണിൽനിന്നും
wajaʿalnākum
وَجَعَلْنَٰكُمْ
നിങ്ങളെ നാം ആക്കുകയും ചെയ്തിരിക്കുന്നു
waqabāila
وَقَبَآئِلَ
ഗോത്രങ്ങളും
litaʿārafū
لِتَعَارَفُوٓا۟ۚ
നിങ്ങളന്യോന്യം പരിചയപ്പെടുവാൻ, അറിയുവാൻ
inna akramakum
إِنَّ أَكْرَمَكُمْ
നിശ്ചയമായും നിങ്ങളിൽ അധികം ആദരണീയൻ, മാന്യൻ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കൽ
atqākum
أَتْقَىٰكُمْۚ
നിങ്ങളിൽ അധികം തഖ്‌വാ (സൂക്ഷ്മത, ഭയഭക്തി) ഉള്ളവനാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalīmun
عَلِيمٌ
സർവ്വജ്ഞനാണ്
khabīrun
خَبِيرٌ
സൂക്ഷ്മജ്ഞാനിയാണ്
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
തഫ്സീര്‍۞ قَالَتِ الْاَعْرَابُ اٰمَنَّا ۗ قُلْ لَّمْ تُؤْمِنُوْا وَلٰكِنْ قُوْلُوْٓا اَسْلَمْنَا وَلَمَّا يَدْخُلِ الْاِيْمَانُ فِيْ قُلُوْبِكُمْ ۗوَاِنْ تُطِيْعُوا اللّٰهَ وَرَسُوْلَهٗ لَا يَلِتْكُمْ مِّنْ اَعْمَالِكُمْ شَيْـًٔا ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( الحجرات: ١٤ )
qālati
قَالَتِ
പറഞ്ഞു, പറയുന്നു
l-aʿrābu
ٱلْأَعْرَابُ
മരുഭൂവാസികളായ( ഗ്രാമീണരായ) അറബികൾ
āmannā
ءَامَنَّاۖ
ഞങ്ങൾ വിശ്വസിച്ചു (സത്യവിശ്വാസം സ്വീകരിച്ചു) എന്നു
lam tu'minū
لَّمْ تُؤْمِنُوا۟
നിങ്ങൾ വിശ്വസിച്ചിട്ടല്ല
walākin qūlū
وَلَٰكِن قُولُوٓا۟
എങ്കിലും നിങ്ങൾ പറഞ്ഞേക്കുക,
aslamnā
أَسْلَمْنَا
ഞങ്ങൾ ഇസ്ലാം സ്വീകരിച്ചു (കീഴ്പ്പെട്ടു) എന്നു
walammā yadkhuli
وَلَمَّا يَدْخُلِ
പ്രവേശിച്ചിട്ടേയില്ല
l-īmānu
ٱلْإِيمَٰنُ
സത്യവിശ്വാസം
fī qulūbikum
فِى قُلُوبِكُمْۖ
നിങ്ങളുടെ ഹൃദയങ്ങളിൽ
wa-in tuṭīʿū
وَإِن تُطِيعُوا۟
നിങ്ങൾ അനുസരിക്കുന്ന പക്ഷം
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥ
അവന്റെ റസൂലിനെയും
lā yalit'kum
لَا يَلِتْكُم
അവൻ നിങ്ങൾക്ക് കുറവ് (നഷ്ടം) വരുത്തുകയില്ല
min aʿmālikum
مِّنْ أَعْمَٰلِكُمْ
നിങ്ങളുടെ കർമ്മങ്ങളിൽ നിന്ന്
shayan
شَيْـًٔاۚ
യാതൊന്നും, ഒട്ടും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്
മരുഭൂവാസികളായ അറബികള്‍ അവകാശപ്പെടുന്നു: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ 'ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു'വെന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവനൊരു കുറവും വരുത്തുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
തഫ്സീര്‍اِنَّمَا الْمُؤْمِنُوْنَ الَّذِيْنَ اٰمَنُوْا بِاللّٰهِ وَرَسُوْلِهٖ ثُمَّ لَمْ يَرْتَابُوْا وَجَاهَدُوْا بِاَمْوَالِهِمْ وَاَنْفُسِهِمْ فِيْ سَبِيْلِ اللّٰهِ ۗ اُولٰۤىِٕكَ هُمُ الصّٰدِقُوْنَ ( الحجرات: ١٥ )
innamā l-mu'minūna
إِنَّمَا ٱلْمُؤْمِنُونَ
നിശ്ചയമായും സത്യവിശ്വാസികൾ
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരത്രെ
bil-lahi
بِٱللَّهِ
അല്ലാഹുവിൽ
warasūlihi
وَرَسُولِهِۦ
അവന്റെ റസൂലിലും
thumma
ثُمَّ
പിന്നെ എന്നിട്ട്
lam yartābū
لَمْ يَرْتَابُوا۟
അവർ സന്ദേഹം (സംശയം) വെച്ചതുമില്ല
wajāhadū
وَجَٰهَدُوا۟
അവർ സമരവും ചെയ്തു
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കൾ കൊണ്ട്
wa-anfusihim
وَأَنفُسِهِمْ
തങ്ങളുടെ ദേഹങ്ങളും (കൊണ്ട്)
fī sabīli l-lahi
فِى سَبِيلِ ٱللَّهِۚ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ulāika humu
أُو۟لَٰٓئِكَ هُمُ
അക്കൂട്ടർ തന്നെയാണ്
l-ṣādiqūna
ٱلصَّٰدِقُونَ
സത്യവാൻമാർ, സത്യം പറഞ്ഞവർ
തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍തന്നെ.
തഫ്സീര്‍قُلْ اَتُعَلِّمُوْنَ اللّٰهَ بِدِيْنِكُمْۗ وَاللّٰهُ يَعْلَمُ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَاللّٰهُ بِكُلِّ شَيْءٍ عَلِيْمٌ ( الحجرات: ١٦ )
atuʿallimūna
أَتُعَلِّمُونَ
നിങ്ങൾ പഠിപ്പിക്കുക (അറിയിക്കുക)യോ
l-laha
ٱللَّهَ
അല്ലാഹുവിനെ
bidīnikum
بِدِينِكُمْ
നിങ്ങളുടെ മതത്തെ പറ്റി
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
yaʿlamu
يَعْلَمُ
അവൻ അറിയുന്നു
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുള്ളതും
wal-lahu
وَٱللَّهُ
അല്ലാഹു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ കാര്യത്തെ (വസ്തുവെ) പറ്റിയും
ʿalīmun
عَلِيمٌ
അറിവുള്ളവനാണ്
ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മതത്തെ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുകയാണോ? അല്ലാഹുവോ, ആകാശഭൂമികളിലുള്ളവയൊക്കെയുമറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നന്നായറിയുന്നവനാണ്.
തഫ്സീര്‍يَمُنُّوْنَ عَلَيْكَ اَنْ اَسْلَمُوْا ۗ قُلْ لَّا تَمُنُّوْا عَلَيَّ اِسْلَامَكُمْ ۚبَلِ اللّٰهُ يَمُنُّ عَلَيْكُمْ اَنْ هَدٰىكُمْ لِلْاِيْمَانِ اِنْ كُنْتُمْ صٰدِقِيْنَ ( الحجرات: ١٧ )
yamunnūna
يَمُنُّونَ
അവർ ദാക്ഷിണ്യം കാട്ടുന്നു, ഔദാര്യമായി പറയുന്നു, ഉപകാരമെടുത്തു കാട്ടുന്നു
ʿalayka
عَلَيْكَ
നിൻെറ മേൽ, നിന്നോട്
an aslamū
أَنْ أَسْلَمُوا۟ۖ
അവർ ഇസ്ലാം സ്വീകരിച്ചത്
lā tamunnū
لَّا تَمُنُّوا۟
നിങ്ങൾ ദാക്ഷിണ്യമായി കാട്ടരുത്, കാട്ടേണ്ടതില്ല
is'lāmakum
إِسْلَٰمَكُمۖ
നിങ്ങളുടെ ഇസ്ലാമിനെ
bali l-lahu
بَلِ ٱللَّهُ
എങ്കിലും (പക്ഷേ) അല്ലാഹു
yamunnu ʿalaykum
يَمُنُّ عَلَيْكُمْ
നിങ്ങളുടെമേൽ ദാക്ഷിണ്യമായി കാട്ടുന്നു
an hadākum
أَنْ هَدَىٰكُمْ
അവൻ നിങ്ങൾക്ക് മാർഗദർശനം ചെയ്തത്, വഴികാട്ടിയത്
lil'īmāni
لِلْإِيمَٰنِ
സത്യവിശ്വാസത്തിലേക്ക്
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കിൽ
ṣādiqīna
صَٰدِقِينَ
സത്യവാൻമാർ, സത്യം പറയുന്നവർ
തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ ഇതംഗീകരിക്കുക.
തഫ്സീര്‍اِنَّ اللّٰهَ يَعْلَمُ غَيْبَ السَّمٰوٰتِ وَالْاَرْضِۗ وَاللّٰهُ بَصِيْرٌۢ بِمَا تَعْمَلُوْنَ ࣖ ( الحجرات: ١٨ )
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
ghayba l-samāwāti
غَيْبَ ٱلسَّمَٰوَٰتِ
ആകാശങ്ങളിലെ അദൃശ്യ കാര്യം, (മറഞ്ഞത്)
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലെയും
wal-lahu
وَٱللَّهُ
അല്ലാഹു
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി
ആകാശഭൂമികളില്‍ മറഞ്ഞിരിക്കുന്നതെല്ലാം അല്ലാഹു അറിയുന്നു; നിങ്ങള്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി വീക്ഷിക്കുന്നവനാണ് അല്ലാഹു.
തഫ്സീര്‍- القرآن الكريم - سورة الحجرات٤٩
Al-Hujurat (Surah 49)