Skip to main content

يُعْرَفُ الْمُجْرِمُوْنَ بِسِيْمٰهُمْ فَيُؤْخَذُ بِالنَّوَاصِيْ وَالْاَقْدَامِۚ   ( الرحمن: ٤١ )

yuʿ'rafu
يُعْرَفُ
അറിയപ്പെടും
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍
bisīmāhum
بِسِيمَٰهُمْ
അവരുടെ അടയാളംകൊണ്ടു
fayu'khadhu
فَيُؤْخَذُ
എന്നിട്ടു പിടിക്കപ്പെടും
bil-nawāṣī
بِٱلنَّوَٰصِى
നെറുകന്തലകളെ, കുടുമകളെ
wal-aqdāmi
وَٱلْأَقْدَامِ
പാദം (കാലടി)കളെയും

കുറ്റവാളികളെ അവരുടെ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയുന്നതാണ്. അവരെ കുടുമയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കും.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٤٢ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

هٰذِهٖ جَهَنَّمُ الَّتِيْ يُكَذِّبُ بِهَا الْمُجْرِمُوْنَۘ   ( الرحمن: ٤٣ )

hādhihi
هَٰذِهِۦ
ഇതാ, ഇതാണ്, ഇതു
jahannamu
جَهَنَّمُ
നരകം, നരകമാകുന്നു
allatī yukadhibu
ٱلَّتِى يُكَذِّبُ
വ്യാജമാക്കിയിരുന്നതായ
bihā
بِهَا
അതിനെ
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്

ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം.

തഫ്സീര്‍

يَطُوْفُوْنَ بَيْنَهَا وَبَيْنَ حَمِيْمٍ اٰنٍۚ   ( الرحمن: ٤٤ )

yaṭūfūna
يَطُوفُونَ
അവര്‍ ചുറ്റും, അലയും
baynahā
بَيْنَهَا
അതിന്‍റെ ഇടയില്‍
wabayna ḥamīmin
وَبَيْنَ حَمِيمٍ
ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും
ānin
ءَانٍ
ചൂടേറിയ, അങ്ങേ അറ്റമെത്തിയ

അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ ࣖ  ( الرحمن: ٤٥ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

وَلِمَنْ خَافَ مَقَامَ رَبِّهٖ جَنَّتٰنِۚ  ( الرحمن: ٤٦ )

waliman
وَلِمَنْ
യാതൊരുവനുണ്ട്
khāfa
خَافَ
ഭയപ്പെട്ട
maqāma rabbihi
مَقَامَ رَبِّهِۦ
തന്‍റെ റബ്ബിന്‍റെ സ്ഥാനത്തെ
jannatāni
جَنَّتَانِ
രണ്ടു തോപ്പുകള്‍, സ്വര്‍ഗ്ഗങ്ങള്‍

തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِۙ   ( الرحمن: ٤٧ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

ذَوَاتَآ اَفْنَانٍۚ   ( الرحمن: ٤٨ )

dhawātā
ذَوَاتَآ
ഉള്ളവ
afnānin
أَفْنَانٍ
പല വകുപ്പുകള്‍, പല (തരം) വൃക്ഷശാഖകള്‍

അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്.

തഫ്സീര്‍

فَبِاَيِّ اٰلَاۤءِ رَبِّكُمَا تُكَذِّبٰنِ   ( الرحمن: ٤٩ )

fabi-ayyi
فَبِأَىِّ
അപ്പോള്‍ ഏതൊന്നിനെയാണ്
ālāi rabbikumā
ءَالَآءِ رَبِّكُمَا
നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍
tukadhibāni
تُكَذِّبَانِ
നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക?

തഫ്സീര്‍

فِيْهِمَا عَيْنٰنِ تَجْرِيٰنِۚ   ( الرحمن: ٥٠ )

fīhimā
فِيهِمَا
അവ രണ്ടിലുമുണ്ടു
ʿaynāni
عَيْنَانِ
രണ്ടു അരുവി (ഉറവിടം)കള്‍
tajriyāni
تَجْرِيَانِ
ഒഴുകുന്ന, നടക്കുന്ന

അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്.

തഫ്സീര്‍