Skip to main content

فَذَكِّرْۗ اِنَّمَآ اَنْتَ مُذَكِّرٌۙ  ( الغاشية: ٢١ )

fadhakkir
فَذَكِّرْ
ആകയാല്‍ നീ ഓര്‍മിപ്പിക്കുക (ഉപദേശിക്കുക)
innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ
mudhakkirun
مُذَكِّرٌ
ഓര്‍മ്മിപ്പിക്കുന്നവന്‍ (ഉപദേഷ്ടാവ്) മാത്രം

അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരുദ്‌ബോധകന്‍ മാത്രമാണ്.

തഫ്സീര്‍

لَّسْتَ عَلَيْهِمْ بِمُصَيْطِرٍۙ  ( الغاشية: ٢٢ )

lasta
لَّسْتَ
നീയല്ല
ʿalayhim
عَلَيْهِم
അവരുടെ മേല്‍
bimuṣayṭirin
بِمُصَيْطِرٍ
ഒരു അധികാരം നടത്തുന്നവന്‍

നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.

തഫ്സീര്‍

اِلَّا مَنْ تَوَلّٰى وَكَفَرَۙ  ( الغاشية: ٢٣ )

illā
إِلَّا
ഒഴികെ
man tawallā
مَن تَوَلَّىٰ
തിരിഞ്ഞു പോയവന്‍
wakafara
وَكَفَرَ
അവിശ്വസിക്കുകയും ചെയ്ത

ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,

തഫ്സീര്‍

فَيُعَذِّبُهُ اللّٰهُ الْعَذَابَ الْاَكْبَرَۗ  ( الغاشية: ٢٤ )

fayuʿadhibuhu
فَيُعَذِّبُهُ
എന്നാലവനെ ശിക്ഷിക്കും
l-lahu
ٱللَّهُ
അല്ലാഹു
l-ʿadhāba l-akbara
ٱلْعَذَابَ ٱلْأَكْبَرَ
ഏറ്റവും വലിയ ശിക്ഷ

അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.

തഫ്സീര്‍

اِنَّ اِلَيْنَآ اِيَابَهُمْ  ( الغاشية: ٢٥ )

inna ilaynā
إِنَّ إِلَيْنَآ
നിശ്ചയമായും നമ്മിലേക്കാണ്
iyābahum
إِيَابَهُمْ
അവരുടെ മടങ്ങിവരവ്

നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.

തഫ്സീര്‍

ثُمَّ اِنَّ عَلَيْنَا حِسَابَهُمْ ࣖ  ( الغاشية: ٢٦ )

thumma inna ʿalaynā
ثُمَّ إِنَّ عَلَيْنَا
പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത)
ḥisābahum
حِسَابَهُم
അവരുടെ വിചാരണ

പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്.

തഫ്സീര്‍