Skip to main content

وَاِذَا قُرِئَ عَلَيْهِمُ الْقُرْاٰنُ لَا يَسْجُدُوْنَ ۗ ۩   ( الإنشقاق: ٢١ )

wa-idhā quri-a
وَإِذَا قُرِئَ
ഓതപ്പെട്ടാല്‍
ʿalayhimu
عَلَيْهِمُ
അവരില്‍, അവര്‍ക്കു
l-qur'ānu
ٱلْقُرْءَانُ
ഖുര്‍ആന്‍
lā yasjudūna
لَا يَسْجُدُونَ۩
അവര്‍ സുജൂദ് ചെയ്യുന്നുമില്ല

ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല.

തഫ്സീര്‍

بَلِ الَّذِيْنَ كَفَرُوْا يُكَذِّبُوْنَۖ   ( الإنشقاق: ٢٢ )

bali
بَلِ
പക്ഷേ
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
yukadhibūna
يُكَذِّبُونَ
വ്യാജമാക്കുന്നു

എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്.

തഫ്സീര്‍

وَاللّٰهُ اَعْلَمُ بِمَا يُوْعُوْنَۖ   ( الإنشقاق: ٢٣ )

wal-lahu aʿlamu
وَٱللَّهُ أَعْلَمُ
അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്
bimā yūʿūna
بِمَا يُوعُونَ
അവര്‍ സൂക്ഷിച്ചു (ഉള്ളില്‍ വെച്ചു) വരുന്നതിനെപ്പറ്റി

അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

فَبَشِّرْهُمْ بِعَذَابٍ اَلِيْمٍۙ   ( الإنشقاق: ٢٤ )

fabashir'hum
فَبَشِّرْهُم
ആകയാല്‍ അവര്‍ക്കു സന്തോഷമറിയിക്കുക
biʿadhābin alīmin
بِعَذَابٍ أَلِيمٍ
വേദനയേറിയ ശിക്ഷയെപ്പറ്റി

അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക.

തഫ്സീര്‍

اِلَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ اَجْرٌ غَيْرُ مَمْنُوْنٍ ࣖ   ( الإنشقاق: ٢٥ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരുവര്‍ക്കൊഴികെ
āmanū
ءَامَنُوا۟
വിശ്വസിച്ച
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
lahum
لَهُمْ
അവര്‍ക്കുണ്ട്
ajrun
أَجْرٌ
പ്രതിഫലം, കൂലി
ghayru mamnūnin
غَيْرُ مَمْنُونٍۭ
മുറിക്കപ്പെടാത്ത (മുറിയാത്ത, നഷ്ടം പറ്റാത്ത)

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്.

തഫ്സീര്‍